Wednesday, June 1, 2011

കഥയില്ലാതാകുമ്പോള്‍


''ചാള്‍സ് ഡാര്‍വിന്റെ 'ജീവിവര്‍ഗ്ഗങ്ങളുടെ ഉത്ഭവം' പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. 1860 ജൂണ്‍ 30 ന് ശനിയാഴ്ച ബ്രിട്ടീഷ് അസോസിയേഷന്റെ വാര്‍ഷികയോഗം ഓക്‌സ്‌ഫോര്‍ഡില്‍ സമ്മേളിച്ചു. അവിടെ പരിണാമത്തെപ്പറ്റി ചൂടുപിടിച്ച വിവാദം നടക്കുകയാണ്. ബിഷപ്പ് വില്‍ഫര്‍ഫോഴ്‌സ് തന്റെ പരിണാമവാദ വിമര്‍ശനം ഉപസംഹരിച്ചുകൊണ്ട് ഡാര്‍വിന്റെ അടുത്ത സുഹൃത്തും പ്രമുഖ പരിണാമവിദഗ്ധനുമായ ഹക്‌സിലിയോട് ചോദിച്ചു: ''മുത്തച്ഛന്‍ വഴിയോ മുത്തശ്ശി വഴിയോ അദ്ദേഹം(താങ്കള്‍) കുരങ്ങില്‍ നിന്നുള്ള പാരമ്പര്യം അവകാശപ്പെടുന്നത്?'' ഹക്‌സിലിയുടെ മറുപടി ഇതായിരുന്നു:'' വളരെ കഴിവും ശക്തിയും സ്വാധീനവുമുള്ള വ്യക്തിയായിരുന്നിട്ടും ഗൗരവമുള്ള ശാസ്ത്ര ചര്‍ച്ചയില്‍ പരിഹാസം അവതരിപ്പിക്കാന്‍ വേണ്ടി മാത്രം അതുപയോഗിക്കുന്ന മനുഷ്യന്‍ വേണോ അതോ കുരങ്ങന്‍ വേണോ മുത്തച്ഛനായി എന്ന് എന്നോടു ചോദിക്കുകയാണെങ്കില്‍ ഞാന്‍ നിസ്സംശയം പറയും കുരങ്ങന്‍ മതിയെന്ന്''. പ്രൊഫസര്‍ ഹക്‌സിലിയുടെ ഈ മറുപടി വില്‍ബര്‍ഫോഴ്‌സിനെ ശരിക്കും ഇരുത്തിക്കളഞ്ഞു. സദസ്സില്‍ നിന്നുയര്‍ന്ന ആരവത്തിലും കയ്യടിയിലും അദ്ദേഹം പതറി. പരിണാമവാദവും സൃഷ്ടിവാദവും തമ്മിലുള്ള ഈ സംവാദം പരിണാമസിദ്ധാന്തത്തിന്റെ ദ്വിഗ്വിജയത്തിന് തുടക്കമിട്ടതായി വിലയിരുത്തപ്പെടുന്നു....."(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും; എന്‍.എം.ഹുസൈന്‍, പേജ്-172-73, ഇസ്‌ളാമിക് ഫൗണ്ടേഷന്‍പ്രസ്സ്, 1992). 

ഇവിടെ ഈ സംവാദം ശരിക്കും ഒരു ചരിത്രസംഭവമെന്ന നിലയിലാണ് ഗ്രന്ഥകര്‍ത്താവ് പരാമര്‍ശിക്കുന്നത്. അതായത് ശരിക്കും സംഭവം നേരിട്ട കണ്ടതു പോലുള്ള ഒരു പ്രതീതി സൃഷ്ടിച്ചാണ് അവതരണം. പിന്നീടങ്ങോട്ട് വായിച്ചാലും അതുതന്നെ സ്ഥിതി. മതപ്രചരണമെന്ന നിലയില്‍ സൃഷ്ടിവാദ സാധൂകരണത്തിന്റെ ഭാഗമായാണ് ഈ മലമറിക്കല്‍. എന്നാല്‍ ഇപ്പോള്‍ ശ്രീ.  ശ്രീ. ഹുസ്സൈന്‍ പറയുന്നത് ഈ സംവാദം ചരിത്രസംഭവമായി അവതരിപ്പിക്കുന്നവരൊക്കെ വിഡ്ഢികളാണെന്നാണ്. 'നാസ്തികനായ ദൈവ'ത്തില്‍ ശ്രീ.രവിചന്ദ്രനും ഈ സംഭവം പരാമര്‍ശിക്കുന്നുണ്ട്. ഹുസൈന്റെ പുസ്തകത്തില്‍ ഉള്ളയത്ര അക്ഷരത്തെറ്റും ഭാഷാന്യൂനകളുമില്ല എന്നതൊഴിച്ചാല്‍ കാര്യമായ വ്യത്യാസമൊന്നും അവിടെയില്ല. ഈ സംഭവത്തിന്റെ ചരിത്രപരതയിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല. ശാസ്ത്രചരിത്രത്തില്‍ കഥകള്‍ക്കും ഉദാഹരണങ്ങള്‍ക്കും ആലങ്കാരികപ്രസക്തി മാത്രമേയുള്ളു. മതത്തിലേതുപോലെ കൈ വെട്ടാനും കഴുത്തറക്കാനുമൊന്നും കഥകളും ഉദാഹരണങ്ങളും ഉപയോഗിക്കുന്ന പതിവ് ശാസ്ത്രത്തിലില്ല. ആലുവായിലിരുന്ന് ഹോളോകോസ്റ്റിലെ ശവമെണ്ണിയപ്പോള്‍ 60 ലക്ഷം 6 ലക്ഷമായി കുറഞ്ഞുപോയെന്ന് വിലപിക്കുന്നയാളാണ് ശ്രീ.ഹുസൈന്‍. ന്യൂട്ടന്റെ ആപ്പിളും ഗലീലിയോയുടെ പിസാപരീക്ഷണവും ചരിത്രവിരുദ്ധവുമെന്ന് സമര്‍ത്ഥിച്ച് മോഹാലസ്യമടഞ്ഞവനാണ് ഈ മാവീരന്‍. അങ്ങനെ ഒരാള്‍ മിനിമം ഇതേ സംഭവങ്ങള്‍ ഒരിക്കല്‍ തികഞ്ഞ ആധികാരികതയോടെ താന്‍ തന്നെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം മറക്കാന്‍ പാടില്ലാത്തതാണ്. അല്ലെങ്കില്‍ എഴുതിവെച്ച പുത്തകം മുഴുവന്‍ പിടിച്ചെടുത്ത് കത്തിക്കണം. മറ്റാര്‍ക്കും വിവരമില്ലെന്നും താന്‍ മാത്രമാണ് മഹാസംഭവമാണെന്നും നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്വയം വീമ്പിളക്കുന്നത് നല്ല ശാരീരികവ്യായാമമാണ്. പക്ഷെ അതുകൊണ്ടായോ? അല്പം ബൗദ്ധികസത്യസന്ധത കൂടിവേണ്ടേ? 1992 ല്‍ ശരിയെന്ന ബോധ്യത്തോടെ ചരിത്രസംഭവമായി അവതരിപ്പിച്ച കാര്യം പിന്നീട് 'കെട്ടുകഥ'യായി തീരുമെന്ന് ചിന്തിക്കാനുള്ള ഭാവനയില്ലെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷെ, പിന്നീട് 'തെറ്റ്' ബോധ്യപ്പെടുന്ന മുഹൂര്‍ത്തത്തില്‍ ആദ്യം സ്വയം തിരുത്തുകയല്ലേ വേണ്ടിയിരുന്നത്? എന്നിട്ടല്ലേ മറ്റുള്ളവരെ വിമര്‍ശിക്കാവൂ? ശ്രീ. ഹുസ്സൈന്റെ 'ബോധ്യ'ങ്ങളാണ് ശരി എന്ന അര്‍ത്ഥത്തിലല്ല ഞാനിതെഴുതുന്നത്. മറിച്ച് ഇനി അഥവാ അദ്ദേഹം പറയുന്നതാണ് ശരി എങ്കില്‍ ആദ്യം Self correction അല്ലേ വേണ്ടിയിരുന്നതെന്ന് ആരായുന്നു എന്നേയുള്ളു. ശ്രീ.രവിചന്ദ്രന്‍ എഴുതിയത് സാധുവല്ലെങ്കില്‍ ആ തെറ്റ് ആദ്യം ചെയ്തത് ശ്രീ.ഹുസൈനാണ്. പണ്ട് താനിതൊക്കെ എഴുതിയിട്ടുണ്ടെന്ന് മറന്നുവെന്ന് മാത്രമല്ല, മറന്നുവെന്ന കാര്യംപോലും ഇന്ന് ഇദ്ദേഹം മറന്നിരിക്കുന്നു. എങ്ങനെയും ശ്രദ്ധിക്കപ്പെടണമെന്ന അത്യാഗ്രഹം മൂലം സെലക്റ്റീവ് ആംനേഷ്യയ്ക്ക് അടിപ്പെട്ട ഖണ്ഡസ്വാമി സ്വന്തം പള്ള കീറി ആയാലും വേണ്ടില്ല 'സര്‍ജന്‍' എന്ന പേരെടുക്കുമെന്ന് വാശിയിലാണ്. കേരളത്തിലെ ഏറ്റവും 'മൊഞ്ചുള്ള മുസ്‌ളീം ഹോക്‌സര്‍' ആയി അറിയപ്പെടണമെന്ന സാബിന്റെ പൂതി തീര്‍ച്ചയായും ഒരു കുറ്റമല്ല. പക്ഷെ മലര്‍ന്നുകിടന്ന് തുപ്പിക്കൊണ്ടുതന്നെ അത് സാക്ഷാത്ക്കരിക്കണമെന്നത് according to Mohanlal തീര്‍ത്തും അതിമോഹമാണ്, അതിമോഹം.


127 comments:

സുശീല്‍ കുമാര്‍ said...

അങ്ങനെ ഒരാള്‍ മിനിമം ഇതേ സംഭവങ്ങള്‍ ഒരിക്കല്‍ തികഞ്ഞ ആധികാരികതയോടെ താന്‍ തന്നെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം മറക്കാന്‍ പാടില്ലാത്തതാണ്. അല്ലെങ്കില്‍ എഴുതിവെച്ച പുത്തകം മുഴുവന്‍ പിടിച്ചെടുത്ത് കത്തിക്കണം. മറ്റാര്‍ക്കും വിവരമില്ലെന്നും താന്‍ മാത്രമാണ് മഹാസംഭവമാണെന്നും നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്വയം വീമ്പിളക്കുന്നത് നല്ല ശാരീരികവ്യായാമമാണ്. പക്ഷെ അതുകൊണ്ടായോ? അല്പം ബൗദ്ധികസത്യസന്ധത കൂടിവേണ്ടേ? 1992 ല്‍ ശരിയെന്ന ബോധ്യത്തോടെ ചരിത്രസംഭവമായി അവതരിപ്പിച്ച കാര്യം പിന്നീട് 'കെട്ടുകഥ'യായി തീരുമെന്ന് ചിന്തിക്കാനുള്ള ഭാവനയില്ലെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷെ, പിന്നീട് 'തെറ്റ്' ബോധ്യപ്പെടുന്ന മുഹൂര്‍ത്തത്തില്‍ ആദ്യം സ്വയം തിരുത്തുകയല്ലേ വേണ്ടിയിരുന്നത്? എന്നിട്ടല്ലേ മറ്റുള്ളവരെ വിമര്‍ശിക്കാവൂ?

ചാർ‌വാകൻ‌ said...

ഹാ..ഹ്ഹാ..പിന്നീടുവരാം.

എന്‍ എം ഹുസൈന്‍ said...

സുശീല്‍കുമാറേ,
വായിച്ചു. മറുപടി എന്റെ പോസ്റ്റിലിട്ടിട്ടുണ്ട്. എന്റെ മനസ്സിലുള്ളത് കണ്ടെത്തിയെന്ന് (തെറ്റായി) ധരിച്ച സുശീല്‍ യുക്തിവാദിയോ അതോ ജ്യോതിഷപ്പണിക്കരോ?

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ സുശീല്‍കുമാര്‍,
താങ്കള്‍ ഒരു മാനവാവാദിയാണല്ലോ.ശവത്തില്‍ കുത്തരുത്.പഴയ മട്ടിലാണങ്കില്‍ എന്തെല്ലാം പുകിലുകള്‍ കാണാമായിരുന്നു,ആഞ്ഞുപാഞ്ഞു വന്ന്
കമന്റുകള്‍ വിട്ടിരുന്നയാള്‍ സ്വന്തം ബ്ലോഗ് മാളത്തില്‍ തടികേടാകാതെ ഒളിച്ചിരുന്ന് സെല്ഫ് ഗോള്‍ കാച്ചുന്ന ദുരവസ്ഥ നിങ്ങളെ വേദനിപ്പിക്കുന്നില്ലേ.ഇക്കണക്കിനു
ഇനിയും എത്രയെത്ര തിരുത്തലുകള്‍ വേണ്ടിവരും?പൂജ്യത്തില്‍ വട്ടം കറക്കി, ഇപ്പോള്‍
പുത്തകം കത്തിക്കാന്‍ പറയുന്നത് കടന്ന കയ്യായിപ്പോയി.ഞമ്മക്കും പച്ചരി വാങ്ങണ്ടേ.

kaalidaasan said...

>>>>
വായിച്ചു. മറുപടി എന്റെ പോസ്റ്റിലിട്ടിട്ടുണ്ട്.

ഡാര്‍വിനിസം എന്ന കൃതി എഴുതിയപ്പോള്‍ വില്‍ഫര്‍ഫോഴ്‌സ്-ഹക്‌സിലി സംവാദത്തെപ്പറ്റി എനിക്കുണ്ടായിരുന്ന ധാരണ, പിന്നീടുള്ള പഠനത്തില്‍ തെറ്റാണെന്നു തെളിഞ്ഞു. ഇപ്പോഴുള്ള ധാരണയാണ് നവനാസ്തികതയില്‍ എഴുതിയത്. ഡാര്‍വിനിസം പുതിയ പതിപ്പു തയ്യാറാക്കുമ്പോള്‍ പഴയതു തിരുത്തും. <<<<


അപ്പോള്‍ ധാരണകള്‍ തെറ്റാണെന്നു മനസിലാകുമ്പോള്‍ അവ ആളുകള്‍ തിരുത്താറുണ്ട് എന്നതൊക്കെ ഹുസൈനറിയാം.


കാള്‍ പോപ്പര്‍ക്ക് വളരെ കാലം theory of evolution , non testable ആണെന്ന ധാരണയുണ്ടായിരുന്നു. പക്ഷെ അത് തെറ്റാണെന്നു മനസിലായപ്പോള്‍ അദ്ദേഹമത് തിരുത്തി. പക്ഷെ ഹുസൈന്റെ കുടിലബുദ്ധി ആ തിരുത്തലിനെ അംഗീകരിക്കില്ല. തെറ്റായ ധാരണ വച്ചു പുലര്‍ത്തിയിരുന്ന കാലത്ത് പോപ്പര്‍ പറഞ്ഞതാണിപ്പോഴും ഹുസൈന്റെ വേദവാക്യം.

സ്വയം ബോധ്യം വന്ന് തിരുത്തുന്നതു പോലെ മറ്റുള്ളവര്‍ ബോധ്യം വന്ന് തിരുത്തുന്നവയെക്കൂടി അംഗീകരിക്കാന്‍ ഹുസൈനെന്നു പഠിച്ചു തുടങ്ങും?

എന്റെ പുസ്തകത്തില്‍ വസ്തുതാപരമായ ഒരു തെറ്റെങ്കിലും ചൂണ്ടിക്കാണിക്ക് എന്ന് വെല്ലു വിളിച്ചു നടന്ന ഹുസൈനിപ്പോള്‍  മിണ്ടാട്ടമില്ല. അതിനു ടിപ്പണി ചമച്ച സത്യാന്വേഷിയേയും കാണാനില്ല.

സത്യാന്വേഷി said...

കാളിദാസനെ കണ്ടില്ലല്ലോ എന്ന് ഞാനും കാത്തിരിക്കയാണ് , ഇവിടെ.
ഡ്രാഗണ്‍ ഫ്ലൈ വന്നപ്പോള്‍ കാളിദാസനും പരിണാമവിരോധി?!

kaalidaasan said...

>>>കാളിദാസനെ കണ്ടില്ലല്ലോ എന്ന് ഞാനും കാത്തിരിക്കയാണ് , ഇവിടെ.<<<

സത്യാന്വേഷി,

കാളിദാസന്‍ പരിണാമ വിരോധിയാണെന്നു താങ്കള്‍ക്ക് മനസിലായെങ്കില്‍ പിന്നെ എന്താണു പ്രശ്നം?

ഹുസൈന്റെ ബ്ളോഗില്‍ എഴുതി വച്ച അഭിപ്രായങ്ങളല്ലേ താങ്കളവിടെ പകര്‍ത്തി വച്ചത്? കൂടുതലൊന്നുമില്ലല്ലോ.

സത്യാന്വേഷി വരയ്ക്കുന്ന കളത്തിലൊക്കെ ചാടാന്‍ ഞാന്‍ ഹുസൈനല്ല സത്യാന്വേഷി. ഹുസൈന്‍ സാറിനു സുഖം തന്നെയല്ലേ?

സത്യാന്വേഷി said...

>>>സത്യാന്വേഷി വരയ്ക്കുന്ന കളത്തിലൊക്കെ ചാടാന്‍ ഞാന്‍ ഹുസൈനല്ല സത്യാന്വേഷി. <<<
അങ്ങനെ ഒരു കളവും വിടുന്ന ആളല്ലല്ലോ. ഇവിടെ ഇടപെടാനുള്ള കോപ്പില്ല. അത്ര ക്ലിയറായി സീക് ട്രൂത്ത് തീര്‍ത്തിട്ടുണ്ട്. തലകുത്തിവീണാലും തല മേലോട്ടാക്കിത്തന്നെ പിടിച്ചോളണം.

kaalidaasan said...

>>>>>അങ്ങനെ ഒരു കളവും വിടുന്ന ആളല്ലല്ലോ. ഇവിടെ ഇടപെടാനുള്ള കോപ്പില്ല.<<<<

ഇല്ലെന്നു തീരുമനിച്ചോളൂ സത്യാന്വേഷി. കോപ്പുള്ള ഹുസൈന്‍ സാര്‍ എങ്ങോട്ടു പോയി? ഒരു ചെറിയ കമന്റ് പോലും ഇവിടെ എഴുതാനുള്ള ശേഷിയില്ലാതായി പോയോ? ആന പോലെ വന്നിട്ട് ഇപ്പോള്‍ എലി പോലുമല്ലാതായി. കഷ്ടം.

ഇടപെടാനും വേണ്ടി അന്വേഷി ഒന്നുമെഴുതിയിട്ടില്ലല്ലോ. മറ്റ് പോസ്റ്റുകളില്‍ എഴുതിയ അഭിപ്രായങ്ങള്‍ വാലും തലയും കളഞ്ഞ്, പകര്‍ത്തി വയ്ക്കുന്നിടത്ത് ഇടപെടാനുള്ള കോപ്പ് തല്‍ക്കാലം എനിക്കില്ല. അതേക്കുറിച്ചൊക്കെ അഭിപ്രായമെഴുതേണ്ടിടത്ത് എഴുതിയിട്ടുണ്ട്.

ഇത്ര നാളും സത്യം അന്വേഷിച്ചിട്ടും പരിണാമത്തേക്കുറിച്ച് അനുകൂലമായോ പ്രതികൂലമായോ എഴുതാനുള്ള കോപ്പൊന്നും അന്വേഷിക്കില്ലല്ലോ. അതു കൊണ്ട് ഹുസൈന്റെ തീന്‍മേശയില്‍  നിന്നും വീഴുന്ന ഉച്ചിഷ്ടം ഭക്ഷിച്ച് സുഖമായി വാലും ആട്ടി നടന്നോളൂ.

>>തലകുത്തിവീണാലും തല മേലോട്ടാക്കിത്തന്നെ പിടിച്ചോളണം.<<<

ആത്മാഭിമാനമുള്ളവര്‍ തല മേലോട്ടാക്കി തന്നെ പിടിക്കും. വളഞ്ഞു കാലുനക്കി നടക്കുന്നവര്‍ക്ക് തല എപ്പോഴും താഴെ തന്നെയേ പിടിക്കാന്‍ പറ്റൂ.

സുശീല്‍ കുമാര്‍ said...

ജ്യോതിഷം ഞാന്‍ പഠിച്ചിട്ടില്ല. ടെലിപ്പതി തീരെയില്ല. പിന്നെ ആകെയുള്ളത് നാട്ടറിവാണ്. അതൊരു കോമ്പറ്റീഷന്‍ ഐറ്റമല്ലാത്തതുകൊണ്ട് 'പണിക്കര്‍' സ്ഥാനമൊന്നും കിട്ടിയിട്ടില്ല സര്‍. സാറിപ്പോള്‍ മൊഴിഞ്ഞതു തന്നെയാണ് ഞാനും ഉണര്‍ത്തിച്ചത്. 1992 ല്‍ പരാമര്‍ശിത വിഷയം ചരിത്രസംഭവമായി താങ്കള്‍ അവതരിപ്പിച്ചു. പിന്നെ പഠിച്ച് തല പുണ്ണായപ്പോള്‍ ധാരണ മാറിയത്രെ. മാറിക്കോട്ടെ, വേണ്ടെന്നാരു പറഞ്ഞു? നല്ല കാര്യം. പഠിക്കുന്നവനെ പൂജിക്കണം. പക്ഷെ അതല്ലല്ലോ മൊല്ലാക്കാ പോസ്റ്റിലെ വിഷയം. താങ്കള്‍ തന്നെ ആഘോഷപൂര്‍വം അവതരിപ്പിച്ച ഒരു കാര്യം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അത് വായനക്കാരോടും പൊതുസമൂഹത്തോടും ആദ്യം ലഭിക്കുന്ന അവസരത്തില്‍തന്നെ തുറന്നുപറഞ്ഞ് തിരുത്തുകയല്ലേ വേണ്ടത്? അതല്ലേ സര്‍ സാമാന്യ മര്യാദ? അല്ലാതെ, ആരെങ്കിലും വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടുമ്പോള്‍ 'ഞാനിനി അതൊക്കെ തിരുത്തുമല്ലോ, അയ്യോ എല്ലാരേം പറ്റിച്ചേ'' എന്നു പറയുന്ന നാണം കെട്ട ടിന്റുമോന്‍-നിലപാടിന് നല്ല നമസ്‌ക്കാരം. സ്വയം തെറ്റുവരുത്തിയ താങ്കള്‍ മറ്റൊരാളെ അതേ കാരണം ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നതിന് മുമ്പ് പഴയ തെറ്റ് തിരുത്തുമ്പോഴാണ്് ബൗദ്ധിക സത്യസന്ധതയുണ്ടാവുക. അല്ലാത്ത നിലപാടുകളെല്ലാം തട്ടിപ്പാണ്. 'മറന്ന കാര്യം തന്നെ മറന്നില്ലായിരുന്നുവെങ്കില്‍' 'നവനാസ്തികത'യില്‍ താങ്കളത് പറയുമായിരുന്നു. മനമാറ്റത്തെയും തലമാറ്റത്തെയും കുറിച്ച് മാലോകരെ അറിയിക്കാനുള്ള ആദ്യ അവസരം താങ്കള്‍ വിട്ടുകളഞ്ഞുവെന്നോ? മന:പൂര്‍വം പറയാതിരുന്നു എന്നാണെങ്കില്‍ താങ്കളൊരു കഥയില്ലാത്ത ഹോക്‌സറാണെന്ന പൊതുബോധം കൂടുതല്‍ ശക്തിപ്പെടുകയേയുള്ളു. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ താങ്കള്‍ കൗശലപൂര്‍വം അതവഗണിച്ചതും ആരും മറന്നിട്ടില്ല. സത്യമിതാണ്-ഇത്തരം കാര്യങ്ങള്‍ ആദ്യം അവതരിപ്പിച്ച താങ്കള്‍ പില്‍ക്കാലത്ത് കുറേയേറെ ശാസ്ത്രവിരുദ്ധ സാഹിത്യം കരണ്ടു തിന്ന്് ഭൂഷണിച്ചപ്പോള്‍ പണ്ടത്തെ ചെയ്്തികളൊക്കെ വിട്ടുപോയി. അടുത്ത എഡിഷന്‍ പോലും?! കഷ്ടം!മൊത്തം മായിച്ചുകളഞ്ഞ് പുതിയ പുസ്തകം തന്നെ എഴുതുന്നതായിരിക്കും ഭേദം സാബ്. പരിണാമം അറിയുന്നവര്‍ ആ 1992-പുസ്തകം വായിച്ച് ചിരിക്കും, അറിയാത്തവര്‍ കരയും. ചില സാമ്പിള്‍ തമാശകള്‍ പിറകെയെത്തിക്കാം. ഹോക്‌സറാണുപോലും! ഹോക്‌സര്‍!

മുഹമ്മദ് ഖാന്‍(യുക്തി) said...

സുശീലേ,
ഈ മദ്ധ്യലോകം മദ്ധ്യലോകം എന്നു പറഞ്ഞാല്‍ എന്താണ്.
തിരുത്താന്‍ വേണ്ടിയാണേ ചോദിക്കുന്നത്.
കണ്ടിപ്പുകള്‍ ഇനിയും നടത്തണമല്ലോ,എടങ്ങേറുകള്‍ ഒഴിവാക്കാന്‍ ഒന്നു പറഞ്ഞു താ.

സത്യാന്വേഷി said...

>>>>ഇടപെടാനും വേണ്ടി അന്വേഷി ഒന്നുമെഴുതിയിട്ടില്ലല്ലോ. മറ്റ് പോസ്റ്റുകളില്‍ എഴുതിയ അഭിപ്രായങ്ങള്‍ വാലും തലയും കളഞ്ഞ്, പകര്‍ത്തി വയ്ക്കുന്നിടത്ത് ഇടപെടാനുള്ള കോപ്പ് തല്‍ക്കാലം എനിക്കില്ല. അതേക്കുറിച്ചൊക്കെ അഭിപ്രായമെഴുതേണ്ടിടത്ത് എഴുതിയിട്ടുണ്ട്.<<<<
എന്തെഴുതിയാലും അതിലിടപെട്ട് എന്തെങ്കിലും മുട്ടാപ്പോക്കു പറയുന്ന ഈ വീറു് ആ പോസ്റ്റിനോട് മാത്രമില്ലാത്തതെന്തേ എന്നേ ചോദിച്ചുള്ളൂ? ആ പോസ്റ്റിനെക്കുറിച്ച് എവിടെ എങ്ങനെ പ്രതികരിച്ചെന്ന്? അതിനുള്ള കോപ്പൊന്നും കാളിക്കില്ലെന്നു സമ്മതിച്ചല്ലോ. അതുമതി.
താങ്കളുടെ ഏത് അഭിപ്രായത്തിന്റെ തലയും വാലുമാണ് കളഞ്ഞത്? പോസ്റ്റിലെ വിഷയത്തെ സംബന്ധിച്ച് പ്രസക്തമായ ഏതെങ്കിലും അഭിപ്രായം അങ്ങനെ തലയും വാലും കളഞ്ഞെങ്കില്‍ ചൂണ്ടിക്കാണിക്ക്. (ഇവിടെയല്ല, അവിടെ)

സത്യാന്വേഷി said...

>>ഇത്ര നാളും സത്യം അന്വേഷിച്ചിട്ടും പരിണാമത്തേക്കുറിച്ച് അനുകൂലമായോ പ്രതികൂലമായോ എഴുതാനുള്ള കോപ്പൊന്നും അന്വേഷിക്കില്ലല്ലോ. <<
"അതേക്കുറിച്ചൊക്കെ അഭിപ്രായമെഴുതേണ്ടിടത്ത് എഴുതിയിട്ടുണ്ട്."

സത്യാന്വേഷി said...

>>ആത്മാഭിമാനമുള്ളവര്‍ തല മേലോട്ടാക്കി തന്നെ പിടിക്കും. വളഞ്ഞു കാലുനക്കി നടക്കുന്നവര്‍ക്ക് തല എപ്പോഴും താഴെ തന്നെയേ പിടിക്കാന്‍ പറ്റൂ. <<<
എന്ത് ആത്മാഭിമാനം? പരിണാമത്തെക്കുറിച്ചുള്ള കാളി-കൂളി വേതാളങ്ങളുടെ മണ്ടത്തരങ്ങള്‍ ഡോക്യുമെന്റ് ചെയ്തപ്പോള്‍ ഒളിച്ചു നടക്കുന്നതോ ആത്മാഭിമാനം?ആത്മാഭിമാനമുള്ളവര്‍ ആദ്യം അതിനു വിശദീകരണം നല്‍കും.

Aakash :: ആകാശ് said...

അതിനു ക്രിയേഷന്‍കാര് 92 ല്‍ അത് പറഞ്ഞിരുന്നോ? ...
ഈ ഒറിജിനല്‍ റിസേര്‍ച് അത്ര എളുപ്പമുള്ള കാര്യമല്ല . ഓരോന്നും തപ്പിപ്പിടിച്ചു കൊണ്ട് ഇട്ടു കഴിയുമ്പോഴാണ് മാരണങ്ങള് പഴയതും പൊക്കിക്കൊണ്ട് വരുന്നത്.

kaalidaasan said...

>>>>താങ്കളുടെ ഏത് അഭിപ്രായത്തിന്റെ തലയും വാലുമാണ് കളഞ്ഞത്? പോസ്റ്റിലെ വിഷയത്തെ സംബന്ധിച്ച് പ്രസക്തമായ ഏതെങ്കിലും അഭിപ്രായം അങ്ങനെ തലയും വാലും കളഞ്ഞെങ്കില്‍ ചൂണ്ടിക്കാണിക്ക്.<<<

താങ്കള്‍ ഹുസൈനു വേണ്ടി ഡോക്യുമെന്റ് ചെയ്തതില്‍ പുതിയതായി എന്താണുള്ളത് സത്യാന്വേഷീ? ഹുസൈനും മറ്റുള്ളവരും ചര്‍ച്ച ചെയ്ത എന്റെ അഭിപ്രായങ്ങളല്ലേ? അതേക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ്, ഞാന്‍ അഭിപ്രയം എഴുതാത്തത്.

ഹുസൈനെക്കുറിച്ച് എന്റെ ബ്ളോഗില്‍ ഞാന്‍ എഴുതിയ ഒരഭിപ്രായം ഹുസൈന്റെ ബ്ളോഗില്‍ പകര്‍ത്തി വച്ച് താങ്കളാണ്, എന്നെ ഹുസൈന്റെ ബ്ളോഗിലേക്ക് വലിച്ചു കൊണ്ടുപോയത്. എന്നിട്ടിപ്പോള്‍ ഹുസൈനെന്തു പറ്റി സത്യാന്വേഷി?

ഹുസൈന്‍ 25 വര്‍ഷം ഗവേഷിച്ചെഴുതിയ മണ്ടത്തരങ്ങളൊക്കെ ഘോഷയാത്രയായി ഇപ്പോള്‍ വരുകയല്ലേ. ഇവിടെ സുശീല്‍ പരാമര്‍ശിച്ച മണ്ടത്തരത്തേപ്പോലുള്ള മണ്ടത്തരങ്ങള്‍ ഇനിയും വരും. ഇതേക്കുറിച്ച് ഇവിടെ അഭിപ്രായം എഴുതാന്‍ ഹുസൈനു പേടിയാണ്,. ഹുസൈന്റെ വാക്കുകള്‍ അതേപോലെ എടുത്തെഴുതി പല പ്രാവശ്യം സത്യാന്വേഷിയും മറ്റുള്ളവരെ വെല്ലുവിളിച്ചതാണ്. ഹുസൈന്‍ ചിരിച്ചാല്‍ മാത്രം ചിരിക്കുന്ന അന്വേഷിക്കും പേടിയാണ്. എന്നിട്ടാണ്‌ എന്നെ വെല്ലുവിളിക്കുന്നതും.

kaalidaasan said...

>>>>എന്ത് ആത്മാഭിമാനം? പരിണാമത്തെക്കുറിച്ചുള്ള കാളി-കൂളി വേതാളങ്ങളുടെ മണ്ടത്തരങ്ങള്‍ ഡോക്യുമെന്റ് ചെയ്തപ്പോള്‍ ഒളിച്ചു നടക്കുന്നതോ ആത്മാഭിമാനം?ആത്മാഭിമാനമുള്ളവര്‍ ആദ്യം അതിനു വിശദീകരണം നല്‍കും.<<<

ഹുസൈന്‍ 25 വര്‍ഷങ്ങള്‍ ഗവേഷിച്ചെഴുതിയ പുസ്തകങ്ങളിലെ മണ്ടത്തരങ്ങളാണിപ്പോള്‍ ഇവിടെ സുശീല്‍ എഴുതിയത്. അതേക്കുറിച്ചൊന്നും എഴുതനില്ലാതെ സ്വന്തം ബ്ളോഗിന്റെ പരസ്യം നല്‍കാനുള്ള ധൈര്യമല്ലേ സത്യാന്വേഷിക്കുള്ളു.

താങ്കള്‍ ഡോക്യുമെന്റെ ചെയ്യുന്നിടത്തൊക്കെ വന്ന് അഭിപ്രായമെഴുതാന്‍ എനിക്കു സൌകര്യമില്ല എന്നല്ലേ ഞാന്‍ മലയളത്തില്‍ എഴുതിയത്? ഹുസൈന്‌ 25 വര്‍ഷം ഗവേഷിച്ച വിവരമെങ്കിലുമുണ്ട്, പലതും മണ്ടത്തരങ്ങളാണെങ്കിലും. താങ്കളുടെ കയ്യില്‍ എന്തുണ്ട്‌? ഹുസൈന്റെ ചാവേറെന്ന സ്ഥാനമല്ലാതെ? ആന ഡോക്യുമെന്റ് ചെയ്തത് ഞാന്‍ ഗൌനിച്ചിട്ടില്ല പിന്നല്ലേ ആനപ്പിണ്ഡം ഡോക്യുമെന്റ് ചെയ്യുന്നത്.

താങ്കള്‍ പലതും ഡോക്യുമെന്റ് ചെയ്തു. അത് വായിക്കേണ്ടവരൊക്കെ വായിച്ചു. എനിക്കതേക്കുറിച്ച് കൂടുതലായി ഒരഭിപ്രായവും ഇല്ല. കൂടുതല്‍ എന്താണു താങ്കള്‍ക്ക് വേണ്ടത്?

ഞാന്‍ ഒരിടത്തും ഒളിച്ചു പോയിട്ടില്ല പരിണാമത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഇവിടെ എല്ലാവര്‍ക്കും വായിക്കാത്തക്ക വിധത്തിലാണെന്റെ അഭിപ്രായം ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്. സുശീലിന്റെ മറ്റൊരു പോസ്റ്റില്‍ കമന്റുകള്‍ 1000 കവിഞ്ഞു.

സുശീല്‍ കുമാര്‍ said...

സൂക്ഷ്മ-സ്ഥൂല പ്രപഞ്ചത്തിന് മധ്യേ വര്‍ത്തിക്കുന്ന 'മധ്യലോകം' എന്ന ശാസ്ത്ര സങ്കല്‍പ്പത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'നാസ്തികനായ ദൈവ'ത്തിലെ 'ചില മധ്യലോകസങ്കല്‍പ്പങ്ങള്‍' എന്ന അധ്യായത്തില്‍ ശ്രീ. സി.രവിചന്ദന്‍ എഴുതിയ കാര്യങ്ങളിലെ പ്രസക്തമായ ചില വരികള്‍ ഇവിടെ ഉദ്ധരിക്കുന്നു. കൂടെ നമ്മുടെ അഭിമാനഭാജനമായ ഖണ്ഡസ്വാമി സ്വതസിദ്ധമായ ശൈലിയില്‍ ആ അധ്യായത്തെ മുഴുവന്‍ കണ്ടിച്ച് വെട്ടീക്കീറി ഒരു പരുവമാക്കുന്നതും കാണുക. യുക്തി എന്ന ബ്‌ളോഗ്ഗറുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് ഈ പോസ്റ്റ്.

ഹുസ്സൈനെ മധ്യലോകം എന്താണ്‌? പലവട്ടം ചോദിച്ചിട്ടും മൗനം പാലിച്ച "മധ്യലോകം" എത്ര വിചിത്രം?

സത്യാന്വേഷി said...

>>>>താങ്കളുടെ ഏത് അഭിപ്രായത്തിന്റെ തലയും വാലുമാണ് കളഞ്ഞത്? പോസ്റ്റിലെ വിഷയത്തെ സംബന്ധിച്ച് പ്രസക്തമായ ഏതെങ്കിലും അഭിപ്രായം അങ്ങനെ തലയും വാലും കളഞ്ഞെങ്കില്‍ ചൂണ്ടിക്കാണിക്ക്.<<<
എന്ന എന്റെ ചോദ്യത്തിനുള്ള മറുപടിയിലൊരിടത്തും "വാലും തലയും കളഞ്ഞ അഭിപ്രായങ്ങളേ"തെന്നു ചൂണ്ടിക്കാണിക്കാന്‍ കാളിക്കായില്ലല്ലോ, എന്നിട്ട് ഞഞ്ഞാമിഞ്ഞാ പറയുന്നു.

പ്രവീണ്‍ said...

Ethrakittiyaalum yathoru uluppumillathe pinneyum errenu vangum chilla 'pindangalu' ithrayum naanamketta oruthan ini vereyundavilla

പ്രവീണ്‍ said...

Ethrakittiyaalum yathoru uluppumillathe pinneyum errenu vangum chilla 'pindangalu' ithrayum naanamketta oruthan ini vereyundavilla

സത്യാന്വേഷി said...

>>>താങ്കള്‍ ഹുസൈനു വേണ്ടി ഡോക്യുമെന്റ് ചെയ്തതില്‍ പുതിയതായി എന്താണുള്ളത് സത്യാന്വേഷീ? ഹുസൈനും മറ്റുള്ളവരും ചര്‍ച്ച ചെയ്ത എന്റെ അഭിപ്രായങ്ങളല്ലേ? അതേക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ്, ഞാന്‍ അഭിപ്രയം എഴുതാത്തത്.<<<
കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ വീണ്ടും നാണം കെടും ,അത്രയേയുള്ളൂ. അതു തിരിച്ചറിയാനുള്ള പുത്തിയൊക്കെ കാളിക്കുണ്ടെന്നു സമ്മതിക്കുന്നു. അതുകൊണ്ട് മിണ്ടാട്ടമില്ല
ആ ബ്ലോഗില്‍ നിന്ന്:
]]]ഡോക്കിന്‍സ് നിരൂപണം ബ്ലോഗില്‍ പരിണാമവാദത്തിന്റെ ജീവശാസ്ത്രവശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു മുന്‍പേ “പരിണാമം”, “പരിണാമം” എന്നുരുവിട്ടുകൊണ്ട് കമന്റുകള്‍ നിറച്ച വ്യക്തിയാണ് കാളിദാസന്‍. ഹുസൈന് പരിണാമത്തെപ്പറ്റി അറിയില്ലെന്നും തെറ്റായ ധാരണകളാണ് അതേക്കുറിച്ചുള്ളതെന്നുമാണ് കാളിദാസന്‍ ആവര്‍ത്തിച്ചെഴുതിയത്, ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഡോക്കിന്‍സിന്റെ പരിണാമവാദങ്ങളെ പ്രത്യേകം വിശകലനം ചെയ്യുന്ന പോസ്റ്റിട്ടതോടെ മറ്റു പരിണാമ-യുക്തിവാദ ബ്ലോഗര്‍മാരെപ്പോലെ കാളിദാസനും മുങ്ങുകയാണു് ആദ്യം ചെയ്തത്. അതിലെ ഒരൊറ്റ പോയിന്റിനെയെങ്കിലും സ്പര്‍ശിച്ച് കമന്റാന്‍ (ഹുസൈന്റെ ബ്ലോഗിലോ സ്വന്തം ബ്ലോഗിലോ) പരിണാമത്തിന്റെ വീരപോരാളിയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കാളിദാസന്‍ തയാറായില്ല. പരിണാമത്തെപ്പറ്റി ശരിയായ ധാരണയില്ലാത്ത, തെറ്റായ ധാരണകള്‍ മാത്രമുള്ള ഒരാളുടെ പരിണാമവിമര്‍ശനങ്ങളെ, ആഴത്തില്‍ പഠിച്ചു എന്നവകാശപ്പെടുന്നവര്‍ക്കു് ഖണ്ഡിക്കുക എളുപ്പമാണെന്നിരിക്കെ ഈ ഒളിച്ചോട്ടം ശ്രദ്ധേയമാണ്. [[[

സത്യാന്വേഷി said...

>>>ഹുസൈന്‍ 25 വര്‍ഷങ്ങള്‍ ഗവേഷിച്ചെഴുതിയ പുസ്തകങ്ങളിലെ മണ്ടത്തരങ്ങളാണിപ്പോള്‍ ഇവിടെ സുശീല്‍ എഴുതിയത്. അതേക്കുറിച്ചൊന്നും എഴുതനില്ലാതെ സ്വന്തം ബ്ളോഗിന്റെ പരസ്യം നല്‍കാനുള്ള ധൈര്യമല്ലേ സത്യാന്വേഷിക്കുള്ളു.<<<
സുശീലിനു വേണ്ടപ്പോള്‍ വേണ്ടപോലെ മറുപടി നല്‍കുന്നുണ്ട് ഞാന്‍. പിന്നെ സുശീലിന്റെ പൊടിപോലും കാണില്ല അവിടങ്ങും. ആ പാവത്തിനെ നിങ്ങളെല്ലാവരും കൂടി നടുക്കടലിലിറക്കി നിര്‍ത്തിയിരിക്കയല്ലേ?

kaalidaasan said...

>>>>>എന്റെ ചോദ്യത്തിനുള്ള മറുപടിയിലൊരിടത്തും "വാലും തലയും കളഞ്ഞ അഭിപ്രായങ്ങളേ"തെന്നു ചൂണ്ടിക്കാണിക്കാന്‍ കാളിക്കായില്ലല്ലോ, എന്നിട്ട് ഞഞ്ഞാമിഞ്ഞാ പറയുന്നു.<<<<


വാലും തലയും കളഞ്ഞ അഭിപ്രായങ്ങള്‍ മാത്രമേ അവിടെ ഡോക്യുമെന്റ് ചെയ്തിട്ടുള്ളു.

300 ദശലക്ഷം വര്‍ഷങ്ങളായി എന്തു കൊണ്ട് ഡ്രാഗണ്‍ ഫ്ളൈ പരിണമിക്കാതെ ഇരിക്കുന്നു എന്നതിന്റെ ഉത്തരമാണ്, അതിനു നിലനില്‍പ്പിനു പ്രശ്നമുണ്ടായില്ല അതു കൊണ്ട് പരിണമിച്ചില്ല, എന്നത്. അമീബയ്ക്കുമതേ പ്രശ്നമുണ്ടായില്ല. പക്ഷെ അതൊന്നും ഹുസൈനു മനസിലായില്ല. ഹുസൈനു മനസിലാകാത്തതുകൊണ്ട് സത്യാന്വേഷിക്കും മനസിലായില്ല.

ഡ്രാഗന്‍ ഫ്ളൈ ഉള്‍പ്പടെയുള്ള പറവകളുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതണെന്നതിന്റെ തെളിവാണ്, അത് മുട്ടയില്‍ നിന്നും വിരിഞ്ഞു  nymph ആയി ഇരിക്കുന്ന അവസ്ഥയില്‍ അതിനു ചിറകില്ല എന്നത്.

ഈ രണ്ടു കാര്യങ്ങളും പരിണാമം ചര്‍ച്ച ചെയ്ത പോസ്റ്റുകളില്‍ ഞാനുള്‍പ്പടെ പലരും വിശദീകരിച്ചിട്ടുള്ളതാണ്.

ഇതു രണ്ടുമല്ലാതെ മറ്റെന്താണു സത്യന്വേഷി അവിടെ ഡോക്യുമെന്റ് ചെയ്തിട്ടുള്ളത്?

സത്യാന്വേഷി said...

>>>300 ദശലക്ഷം വര്‍ഷങ്ങളായി എന്തു കൊണ്ട് ഡ്രാഗണ്‍ ഫ്ളൈ പരിണമിക്കാതെ ഇരിക്കുന്നു എന്നതിന്റെ ഉത്തരമാണ്, അതിനു നിലനില്‍പ്പിനു പ്രശ്നമുണ്ടായില്ല അതു കൊണ്ട് പരിണമിച്ചില്ല, എന്നത്. അമീബയ്ക്കുമതേ പ്രശ്നമുണ്ടായില്ല. പക്ഷെ അതൊന്നും ഹുസൈനു മനസിലായില്ല. ഹുസൈനു മനസിലാകാത്തതുകൊണ്ട് സത്യാന്വേഷിക്കും മനസിലായില്ല.<<<<

അമീബയിലും തുടര്‍ന്നുണ്ടായ ജീവികളിലുമുണ്ടായ നിരന്തര വ്യതിയാനങ്ങള്‍ ഇരുപതു ലക്ഷത്തോളം ജീവജാതികളെ ജനിപ്പിച്ചു. എന്നാല്‍ ആദ്യകാല അമീബകളില്‍ ഒരു വിഭാഗം ഇപ്പോഴും പരിണമിക്കാതെ തുടരുകയും ചെയ്യുന്നു. അമീബകളില്‍ ഉണ്ടായ നിരന്തര വ്യതിയാനങ്ങളാണ് പരിണാമത്തിനു കാരണമെങ്കില്‍ ഈ "നിരന്തര വ്യതിയാനങ്ങള്‍ "ഒരു വിഭാഗം അമീബകളില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ നടന്നിട്ടും ഏകകോശ ജീവി ഇരട്ടക്കോശമായിപ്പോലും പരിണമിക്കാത്തതെന്തുകൊണ്ട്? "നിരന്തര വ്യതിയാനങ്ങള്‍" നടക്കാത്തതുകൊണ്ടാണോ? അമീബകളെ പരിണമിപ്പിച്ച സാഹചര്യം എന്താണെന്നും പരിണമിപ്പിക്കാതിരുന്ന സാഹചര്യം എന്താണെന്നും ഒരുദാഹരണത്തിലൂടെയെങ്കിലും കാളിദാസന്‍ വ്യക്തമാക്കാമോ?
ഈ സംശയങ്ങള്‍ ഉന്നയിക്കുമ്പോള്‍ നിങ്ങള്‍ക്കൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല എന്നു പറഞ്ഞ് ഓടിയൊളിക്കുന്നത് എന്തു ശാസ്ത്രബോധമാണു കാളീ?

സത്യാന്വേഷി said...

>>>ഡ്രാഗന്‍ ഫ്ളൈ ഉള്‍പ്പടെയുള്ള പറവകളുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതണെന്നതിന്റെ തെളിവാണ്, അത് മുട്ടയില്‍ നിന്നും വിരിഞ്ഞു nymph ആയി ഇരിക്കുന്ന അവസ്ഥയില്‍ അതിനു ചിറകില്ല എന്നത്.<<<
ങാഹാ കൊള്ളാമല്ലോ. പരിണാമത്തിനു തെളിവായി മേല്പറഞ്ഞ കാര്യം പറഞ്ഞിട്ടുള്ള ഏതെങ്കിലും ശാസ്ത്രജ്ഞനെ കാളിക്കു ചൂണ്ടിക്കാണിക്കാനാവുമോ? അതോ കാളി തന്നെയാണോ ഈ ശാസ്ത്ര'ജ്ഞന്‍'?

സത്യാന്വേഷി said...

മറ്റു ബ്ലോഗുകളില്‍ ഹുസൈനെ കാണുന്നില്ലെന്നു പറയുന്ന കാളിയും സംഘവും പരിണാമ ചര്‍ച്ച തുടങ്ങിയതോടെ അവിടെനിന്നും തടിതപ്പുകയായിരുന്നില്ലേ?ഓടിയ വഴിയില്‍ പുല്ലുപോലും മുളച്ചിട്ടില്ല!

ഡ്രാഗണ്‍ ഫ്ലൈ വിഷയത്തില്‍ അഞ്ച് പരിണാമ പ്രമുഖര്‍ മറുപടി പറയാതെ ഉരുണ്ടുകളിച്ചത് ഡോക്യുമെന്റ് ചെയ്ത് സംശയത്തിനിടയില്ലാത്ത വിധം സമര്‍ഥിച്ചിട്ടും ഒരാള്‍പോലും വിശദീകരണം നല്‍കാതെ ഒളിച്ചു നടക്കുന്നത് കാളിദാസനെ സംബന്ധിച്ചിടത്തോളം 'ആത്മാഭിമാന'ത്തിന്റെ ലക്ഷണമായിരിക്കുമല്ലോ!!'

രണ്ടു പേരുടെ വാദങ്ങളില്‍ ഏതാണു ശാസ്ത്രീയമെന്നു മനസ്സിലാക്കാന്‍ കാര്യങ്ങള്‍ തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള സാമാന്യബുദ്ധി മതിയാകും; വിഷയവൈദഗ്ധ്യം വേണമെന്നില്ല.

സത്യാന്വേഷി said...

എന്റെ ഇന്നത്തെ ആദ്യ കമന്റ് സ്പാമിലേക്കു പോയിട്ടുണ്ട്. സുശീല്‍ അതു റിലീസ് ചെയ്യുമെന്നു കരുതുന്നു.

kaalidaasan said...

>>>>ങാഹാ കൊള്ളാമല്ലോ. പരിണാമത്തിനു തെളിവായി മേല്പറഞ്ഞ കാര്യം പറഞ്ഞിട്ടുള്ള ഏതെങ്കിലും ശാസ്ത്രജ്ഞനെ കാളിക്കു ചൂണ്ടിക്കാണിക്കാനാവുമോ? അതോ കാളി തന്നെയാണോ ഈ ശാസ്ത്ര'ജ്ഞന്‍'?<<<

എന്തിനാണു ശാസ്ത്രജ്ഞനെ ചൂണ്ടിക്കാണിക്കേണ്ടത്? എനിക്ക് മനസിലായ കാര്യമാണു ഞാന്‍ പറഞ്ഞത്.
എല്ലാ ജീവികളും ഒരു കോശത്തില്‍ നിന്നാണുണ്ടാകുന്നത്. അത് എല്ലാറ്റിന്റെയും ആരംഭം ഏക കോശത്തില്‍ നിന്നാണെന്നതിന്റെ സൂചനയാണ്.

ഡ്രാഗണ്‍ ഫ്ളൈയെ താങ്കളുടെ ദൈവമായ അള്ള ഉണ്ടാക്കിയതാണെങ്കില്‍ എന്തുകൊണ്ട്, അതിന്റെ കുഞ്ഞിനെ ചിറകുള്ള ഒരു ജീവിയായി ആദ്യമേ ഉണ്ടാക്കിക്കൂടാ? ഒരു കോശത്തില്‍ നിന്നും പുഴുവായും പിന്നീട് nymph ആയും അതു കഴിഞ്ഞ് ചിറകുമുളപ്പിച്ചും ഒരു ജീവിയാക്കി എന്തിനു മാറ്റിയെടുക്കുന്നു?

കളിമണ്ണില്‍ നിന്നും മനുഷ്യനെ ഉണ്ടാക്കിയ ആള്ളാ എന്തിനാണ്‌ ഒരു മനുഷ്യനില്‍ നിന്നും ഒരു കോശം എടുത്ത് പല ഘട്ടങ്ങളിലൂടെ അതിനു മനുഷ്യരൂപം നല്‍കുന്നത്. സത്യാന്വേഷിക്ക് മക്കള്‍ വേണമെന്നുള്ളപ്പോള്‍ ഒരു കുഞ്ഞിനെ കളിമണ്ണില്‍ നിന്നോ ചാണകത്തില്‍ നിന്നോ അല്ലെങ്കില്‍ ശൂന്യതയില്‍ നിന്നോ(സായി ബാബ മാല ഉണ്ടാക്കിയെടുക്കുന്നതുപോലെ)ഉണ്ടാക്കി, ഇതാ പിടിച്ചോ എന്നു പറഞ്ഞ് തന്നാല്‍ പോരേ? അതല്ലെ സത്യാന്വേഷി സൃഷ്ടി എന്നു പറയുന്നത്? ഒന്നുമില്ലായ്മയില്‍ നിന്നും ഉണ്ടാകട്ടേ എന്നു പറയുന്നതല്ലെ താങ്കള്‍ മനസിലാക്കിയിരിക്കുന്ന സൃഷ്ടി?ഞാന്‍ മനസിലാക്കിയിരിക്കുന്നത് അതാണ്? അല്ല എങ്കില്‍ തങ്കളൊന്ന് വിശദീകരിക്കാമോ? ഇതുപോലെയുള്ള ഒരു സൃഷ്ടിയാണോ താങ്കളുടെ കാര്യത്തില്‍ നടന്നത്?

ഇതൊക്കെ ചിന്തിക്കാനാണു മനുഷ്യര്‍ക്ക് ചിന്താശേഷി എന്ന ഒരു പ്രത്യേകതയുള്ളത്. ഏഴാം നൂറ്റണ്ടില്‍ ബുദ്ധി പണയം വച്ച ഒരാളെ സ്വന്തം ചിന്താശേഷി ഏല്‍പ്പിച്ചു കൊടുത്താല്‍  ഇതൊന്നും മനസിലാകില്ല. സത്യം അന്വേഷിക്കുന്നു എന്നവകാശപ്പെട്ടാലൊന്നും സത്യം കണ്ടെത്തില്ല. കണ്‍മുന്നില്‍ കാണുന്ന സത്യം തിരിച്ചറിയാനുള്ള ശേഷി കൂടി വേണം.

kaalidaasan said...

>>>>മറ്റു ബ്ലോഗുകളില്‍ ഹുസൈനെ കാണുന്നില്ലെന്നു പറയുന്ന കാളിയും സംഘവും പരിണാമ ചര്‍ച്ച തുടങ്ങിയതോടെ അവിടെനിന്നും തടിതപ്പുകയായിരുന്നില്ലേ?ഓടിയ വഴിയില്‍ പുല്ലുപോലും മുളച്ചിട്ടില്ല!<<<

മറ്റ് ബ്ളോഗുകളില്‍ ഹുസൈനെ കാണുന്നില്ല എന്നത് ശരിയല്ലേ? പ്രത്യേകിച്ച് തന്റെ പുസ്തകത്തിലെ ആനമണ്ടത്തരങ്ങള്‍ വിവരിക്കുന്ന ബ്ളോഗുകളില്‍. എന്റെ പുസ്തകങ്ങളിലെ വസ്തുതാപരമായ ഒരു തെറ്റെങ്കിലും  ചൂണ്ടിക്കാണിക്ക് എന്ന് ഹുസൈന്‍ നൂറു വട്ടം ആക്രോശിച്ചതാണ്. ഹുസൈനു വേണ്ടി സത്യാന്വേഷിയും ആക്രോശിച്ചതാണ്. ഇപ്പോള്‍ സൂശീല്‍ ആ മണ്ടത്തരങ്ങളൊക്കെ ഓരോന്നായി എഴുതുന്നു. ഹുസൈനെ കാണുന്നില്ല.

ഹുസൈന്‍ പരിണാമ ചര്‍ച്ച തുടങ്ങിയതേയുള്ളുവെങ്കില്‍ അത് നടക്കട്ടേ. അതില്‍ എനിക്ക് യതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഹുസൈന്റെ പല പോസ്റ്റുകളിലുമായി ചര്‍ച്ച ചെയ്തതില്‍ കൂടുതലായി ഒന്നും പുതിയ പോസ്റ്റുകളില്‍ ഞാന്‍ വായിച്ചിട്ടില്ല. അതുകൊണ്ട് അഭിപ്രായവും എഴുതിയില്ല. കൂടുതലായി മറ്റ് വല്ലവരും കണ്ടെങ്കില്‍ അവര്‍ അഭിപ്രായമെഴുതും. ഹുസൈന്റെ ബ്ളോഗുകള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നു കരുതി സത്യാന്വേഷി ഇത്ര അരിശം കൊള്ളുന്നതെന്തിനാണ്. സത്യാന്വേഷി ഇതുപോലെ ഓടി നടന്നു കരഞ്ഞാലൊന്നും ആളുകള്‍ ശ്രദ്ധിക്കില്ല. എഴുതുന്നതില്‍ എന്തെങ്കിലും പ്രത്യേകത വേണം. വയിക്കുന്നവര്‍ മനുഷ്യരാണെന്ന ചിന്തവേണം. അവരൊക്കെ നാല്‍ക്കാലികളാണെന്നാക്ഷേപിക്കുന്നവരുടെ ബ്ളോഗ് ചിലപ്പോള്‍ ആ നല്‍ക്കാലികള്‍ അവഗണിക്കും.

ഹുസൈന്റെ പരിണാമ ചിന്തകളേക്കുറിച്ചുള്ള ചര്‍ച്ചയൊക്കെ കഴിഞ്ഞു.
ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഹുസൈന്റെ പുസ്തകങ്ങളിലെ മണ്ടത്തരങ്ങളാണ്. മുസ്ലിങ്ങളിലെ അപൂര്‍വ്വം ഒറിജിനല്‍ ചിന്തകന്റെ ഒറിജിനല്‍ ചിന്തകളേക്കുറിച്ചുള്ള സത്യാന്വേഷണമാണിപ്പോള്‍ നടക്കുന്നത്. സത്യം അന്വേഷിക്കുന്നവര്‍ക്ക് വേണമെങ്കില്‍ കൂടെ കൂടാം.അല്ലെങ്കില്‍ മാന്സിന്റെ നെടുവീര്‍പ്പുകളൊക്കെ ഇതുപോലെ വിലാപകാവ്യമായി എഴുതി സായൂജ്യമടയാം.

kaalidaasan said...

>>>>രണ്ടു പേരുടെ വാദങ്ങളില്‍ ഏതാണു ശാസ്ത്രീയമെന്നു മനസ്സിലാക്കാന്‍ കാര്യങ്ങള്‍ തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള സാമാന്യബുദ്ധി മതിയാകും; വിഷയവൈദഗ്ധ്യം വേണമെന്നില്ല.<<<

താങ്കള്‍ക്ക് സാമാന്യ ബുദ്ധിയുണ്ടല്ലോ. ഹുസൈന്റെ വാദങ്ങളാണു ശാസ്ത്രീയമെന്നും മനസിലായല്ലോ. പിന്നെ എന്താണു താങ്കളെ അലട്ടുന്നത്?

എനിക്ക് ഹുസൈന്റെ വാദങ്ങള്‍ ശാസ്ത്രീയമാണെന്നു തോന്നിയില്ല.അതിന്റെ കാരണം സത്യാന്വേഷിയോളം സാമാന്യ ബുദ്ധി ഇല്ലാത്തതുകൊണ്ടായിരിക്കാം. എനിക്കതില്‍ യാതൊരു പരിഭവവുമില്ല സത്യാന്വേഷി. പ്രവാചകനാകാനുള്ള ഉദ്ദേശ്യമൊന്നും എനിക്കില്ല. ഇപ്പോഴുള്ള ജീവിതം കൊണ്ട് പൂര്‍ണ്ണ തൃപ്തനാണ്.

സുശീല്‍ കുമാര്‍ said...

തുമ്പീ തുമ്പീ തുള്ളാന്‍ വായോ


തുമ്പി തുള്ളല്‍കാരോട്:
തുമ്പികള്‍ തുമ്പികളായിത്തന്നെ പിറന്നവരാണോ?
തുമ്പികള്‍ പരിണമിച്ചിട്ടുണ്ടോ?
തുമ്പികളെ ദൈവം തുമ്പികളായിത്തന്നെ സൃഷ്ടിച്ചതാണോ?

തുമ്പീ തുമ്പീ തുള്ളാന്‍ വായോ: നേരിട്ട് വായന തുടരുക. ലിങ്ക് താഴെ.


Kathleen Tait
Biology 501

EVOLUTION OF DRAGONFLIES

സത്യാന്വേഷി said...

>>ഒരു കോശത്തില്‍ നിന്നും പുഴുവായും പിന്നീട് nymph ആയും അതു കഴിഞ്ഞ് ചിറകുമുളപ്പിച്ചും ഒരു ജീവിയാക്കി എന്തിനു മാറ്റിയെടുക്കുന്നു?<<<

കാളികൂളി വേതാളങ്ങളെ 'പോങ്ങന്മാരെ'ന്നു വിളിക്കുന്നത് ഇതു കൊണ്ടൊക്കെയാണ്. ഇതാണത്രേ പരിണാമം.!ശിഷ്യന്‍ സുശീലിന്റെയും ധാരണ ഇതുതന്നെയാണ്. ഒരു ജീവിയുടെ ജീവിതകാലത്തുണ്ടായ ഇത്തരം മാറ്റങ്ങളെ പരിണാമം എന്നു വിശേഷിപ്പിക്കുന്ന ലോകത്തെ ഏക പരിണാമ'ജ്ഞന്‍' കാളിദാസനായിരിക്കും. ഒരു നോബല്‍ സമ്മാനത്തിനു സ്കോപ്പുണ്ട്.(മണ്ടത്തരത്തിനുള്ള).
ഒരു ജീവി(ജീവജാതി എന്നു പറഞ്ഞാല്‍ നുമ്മടെ ഡോക്കട്ടറു കെറുവിക്കും) തികച്ചും വ്യത്യസ്തമായ ജീവിയായി മാറുന്ന പരിണാമത്തെക്കുറിച്ചാണ് ചോദ്യം. അതിനു തെളിവു ചോദിക്കുമ്പോള്‍ ലാര്‍വയ്ക്കു ചിറകില്ലായിരുന്നു , പിന്നീടു ചിറകു മുളപ്പിച്ചു എന്നെല്ലാം ഉളുപ്പില്ലാതെ തട്ടിവിടുന്നവരെ പോങ്ങന്മാരെന്നല്ലാതെ മറ്റെന്താണു വിളിക്കുക? ( ഡ്രാഗണ്‍ ഫ്ലൈ ലാര്‍വയ്ക്ക ചിറകില്ലെന്ന കാളിയുടെ വാദം തന്നെ പൊളിവാണ്. അതിനു ചെറിയ ചിറകുണ്ട്. അവ വലുതാകുന്നത് adult stage ലാണെന്നു മാത്രം)

സത്യാന്വേഷി said...

>>>>മറ്റ് ബ്ളോഗുകളില്‍ ഹുസൈനെ കാണുന്നില്ല എന്നത് ശരിയല്ലേ? പ്രത്യേകിച്ച് തന്റെ പുസ്തകത്തിലെ ആനമണ്ടത്തരങ്ങള്‍ വിവരിക്കുന്ന ബ്ളോഗുകളില്‍. എന്റെ പുസ്തകങ്ങളിലെ വസ്തുതാപരമായ ഒരു തെറ്റെങ്കിലും ചൂണ്ടിക്കാണിക്ക് എന്ന് ഹുസൈന്‍ നൂറു വട്ടം ആക്രോശിച്ചതാണ്. ഹുസൈനു വേണ്ടി സത്യാന്വേഷിയും ആക്രോശിച്ചതാണ്. ഇപ്പോള്‍ സൂശീല്‍ ആ മണ്ടത്തരങ്ങളൊക്കെ ഓരോന്നായി എഴുതുന്നു. ഹുസൈനെ കാണുന്നില്ല. <<<
ഡോക്കിന്‍സിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന പുസ്തകത്തിലെ വാദങ്ങള്‍ക്കു മറുപടി നല്‍കാതെ കണക്കു കൂട്ടിയതില്‍ ഒരു പൂജ്യം കൂടിയത് ആഘോഷിക്കുന്നവര്‍ക്ക് എന്തു യുക്തിയൂം ബോധവുമാണുള്ളത്? മൈക്രോസ്കോപ്പുകൊണ്ട് ചൊവ്വയെ നിരീക്ഷിക്കാമെന്ന് എഴുതിയ രവിചന്ദ്രന്റെ 'ആനമണ്ടത്തരം' യുക്തിവാദികള്‍ക്ക് തികഞ്ഞ ശാസ്ത്രീയതയാണല്ലോ! അതേപ്പറ്റി ചര്‍ച്ചയില്ല. എന്നു മാത്രമല്ല, രവിചന്ദ്രന്റെ കൃതിയെ ഖണ്ഡിക്കുന്ന ബ്ലോഗ് ഹുസൈന്‍ തുടങ്ങിയിട്ട് കക്ഷിയെ മഷിയില്‍പ്പോലും തെളിയാത്തതിലും കാളികൂളികള്‍ക്കു വെശമം ഇല്ല!! ആ ആചാര്യന്റെ അനുയായിയായ കാളിക്ക് ഹുസൈന്‍ സ്വന്തം ബ്ലോഗില്‍‍ മാത്രം പോസ്റ്റിടുന്നു എന്നതിലാണ് പരാതി. രവിചന്ദ്രന്‍ ഒളിച്ചു നടക്കുന്നപോലെ ഹുസൈന്‍ ഒളിച്ചു നടക്കാത്തതാണോ പ്രശ്നം?

സത്യാന്വേഷി said...

മോനേ സുശീലകുമാരാ,
വെറുതെ അതുമിതും അവിടെനിന്നും ഇവിടെനിന്നുമിടത്ത് ലിങ്കാതെ, അല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയും എടുത്തിടാതെ അതിലെന്താണ് ഡ്രാഗണ്‍ ഫ്ലൈയുടെ പരിണാമത്തിനു തെളിവായി അവതരിപ്പിച്ചിട്ടുള്ളതെന്ന് വായനക്കാര്‍ക്കു മനസ്സിലാകും വിധം മലയാളത്തില്‍ എഴുതുക. (ഹുസൈനു പോലും ഇംഗ്ലീഷ് വായിച്ചിട്ടു മനസ്സിലാകുന്നില്ല എന്നാണു കാളിയുടെ വിധതീര്‍പ്പ്. പാവം സത്യാന്വേഷിയെക്കൊണ്ട് ഇങ്കിരീസു വായിപ്പിക്കല്ലേ)

സത്യാന്വേഷി said...

തുമ്പിയെന്നു കേള്‍ക്കുന്നതേ യുക്തിവാദികള്‍ക്കു കലിപ്പായിപ്പോയല്ലോ! അതവരുടെ ഹബ്ബിളക്കിയതിനാല്‍ ഇപ്പോള്‍ തുമ്പിതുള്ളല്‍കാരാ എന്ന ആക്ഷേപം മാത്രമാണ് ആകെ പിടിവള്ളി. ആരാ ഈ തുമ്പിയുടെ കാര്യം എടുത്തിട്ട് പരിണാമം ഒലത്തിത്തരാന്‍ പോയതെന്ന് ഈ പോങ്ങന്മാര്‍ ഓര്‍ക്കുന്നുമില്ല.

kaalidaasan said...

>>>>>കാളികൂളി വേതാളങ്ങളെ 'പോങ്ങന്മാരെ'ന്നു വിളിക്കുന്നത് ഇതു കൊണ്ടൊക്കെയാണ്. ഇതാണത്രേ പരിണാമം.!ശിഷ്യന്‍ സുശീലിന്റെയും ധാരണ ഇതുതന്നെയാണ്. ഒരു ജീവിയുടെ ജീവിതകാലത്തുണ്ടായ ഇത്തരം മാറ്റങ്ങളെ പരിണാമം എന്നു വിശേഷിപ്പിക്കുന്ന ലോകത്തെ ഏക പരിണാമ'ജ്ഞന്‍' കാളിദാസനായിരിക്കും. ഒരു നോബല്‍ സമ്മാനത്തിനു സ്കോപ്പുണ്ട്. <<<<<

ഹുസൈന്‍ തന്നെ എതിര്‍ക്കുന്ന ആരെയും വിളിക്കുന്ന പേരാണ്, പോങ്ങനെന്ന്. ശിഷ്യനും അത് വിളിക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.

എന്തിനാണ്‌ താങ്കളുടെ ദൈവമായ അള്ളാ ഒരു ഡ്റാഗണ്‍ ഫ്ളൈയെ പുഴുവായി ജനിപ്പിക്കുന്നത്? ഡ്രാഗണ്‍ ഫ്ളൈ ആക്കി തന്നെ ജനിപ്പിക്കാമായിരുന്നില്ലേ? എങ്കില്‍ അത് പറന്നു പോയി രക്ഷപ്പെടില്ലായിരുന്നോ ഇത് പുഴുവായി കിടന്നു നരകിക്കുമ്പോള്‍ പക്ഷികള്‍ എളുപ്പം ശാപ്പിട്ട് പരിപാടി തീര്‍ക്കുന്നു. അള്ളാ തുമ്പി തുള്ളുന്നതാണോ അന്വേഷി?

നോബല്‍ സമ്മാനം നേടിയ പലരും പരിണാമത്തേക്കുറിച്ച് പറഞ്ഞതന്വേഷി കേട്ടിട്ടില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം.

"I was amazed that so few adults (including my teachers) understood basic concepts such as deep (geologic) time, the vastness of the universe, and the common evolutionary origins of life."
- Craig C. Mello

"All organisms exhibit innate behaviors that are shaped by evolution and inherited by successive generations that are largely unmodified by experience or learning. It seemed reasonable to assume that this innate behavior was dictated by genes that might be accessible to molecular cloning."
- Richard Axcel

"But I had real difficulties reconciling a literal belief in Genesis with evolution, and my attempts to accommodate the biblical account of creation by viewing it as a poetic metaphor suitable for an unsophisticated nomadic people was completely rejected by my church. I gradually slipped away from religion over several years and became an atheist or to be more philosophically correct, a sceptical agnostic."
- Sir Paul Nurse

"My father grew up in Basel, went through the schools there, and studied biology, finishing with a thesis under the guidance of Prof. A. Portmann. Portmann was an outstanding zoologist-palaeontologist, with a very broad perspective on human development seen in an evolutionary context, not only anatomically, but also psychologically. With this training my father became the first PhD to be employed by the JR Geigy AG - one of the former four big pharmaceutical companies in Basel - not as a chemist, but as a biologist."
- Rolf M. Zingernagel

kaalidaasan said...

>>>>>( ഡ്രാഗണ്‍ ഫ്ലൈ ലാര്‍വയ്ക്ക ചിറകില്ലെന്ന കാളിയുടെ വാദം തന്നെ പൊളിവാണ്. അതിനു ചെറിയ ചിറകുണ്ട്. അവ വലുതാകുന്നത് adult stage ലാണെന്നു മാത്രം)<<<<<

അതു തന്നെയാണു പരിണാമത്തിന്റെ തെളിവ്. എന്തു കൊണ്ട് young ഡ്രാഗണ്‍ ഫ്ളൈ ആയ larvaക്ക് ചിറകില്ല. അള്ളാ സൃഷ്ടിച്ചതാണെങ്കില്‍ ചിറകോടുകൂടിയല്ലേ ജനിക്കേണ്ടത്?

ചിറകില്ലാത്ത ആ ജീവിയെ എങ്ങനെയാണു താങ്കള്‍ ഡ്രാഗണ്‍ ഫ്ളൈ ആയി കാണുന്നത്? ഒരു ഡ്രാഗണ്‍ ഫ്ളൈയെ കണ്ടാല്‍ തങ്കള്‍ തിരിച്ചറിയം ​പക്ഷെ അതിന്റെ ലാര്‍വയെ കണ്ടാല്‍ ഏത് നിദാനശാസ്ത്രമനുസരിച്ചാണു താങ്കള്‍ തിരിച്ചറിയുക.

ഭ്രൂണാവസ്ഥയില്‍ മനുഷ്യന്റെയും മറ്റ് പല ജന്തുകളുടെയം ​ഭ്രൂണം ഒരു പോലിരിക്കും. അത് കണ്ടാല്‍ സത്യാന്വേഷി എങ്ങനെയാണു മനുഷ്യന്റേതാണെന്ന് തിരിച്ചറിയുക. വല്ല മലക്കും വന്ന് ചെവിയില്‍ പറഞ്ഞു തരുമോ?


ചിന്തിക്കു അന്വേഷീ. സത്യമിടക്കൊക്കെ ചിന്തിച്ചും  അന്വേഷിക്കാം.

kaalidaasan said...

>>>>>ഡോക്കിന്‍സിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന പുസ്തകത്തിലെ വാദങ്ങള്‍ക്കു മറുപടി നല്‍കാതെ കണക്കു കൂട്ടിയതില്‍ ഒരു പൂജ്യം കൂടിയത് ആഘോഷിക്കുന്നവര്‍ക്ക് എന്തു യുക്തിയൂം ബോധവുമാണുള്ളത്? )<<<<<

കണക്ക് കൂട്ടിയതില്‍ പൂജ്യം കൂടിയതാണെന്ന് ഇനി ഗുരുവിനും ശിഷ്യനും സമാധാനിക്കാം. ഇത് ഒരു കണക്കുകൂട്ടലിന്റെയും പ്രശ്നമല്ല. മില്യണ്‍ എന്ന് ഇംഗ്ളീഷിലെഴുതിയത് പത്തു ലക്ഷമാണെന്ന് ഹുസൈനറിയില്ലായിരുന്നു ഇതു വരെ. അതാണ്‌ പ്രശ്നം. പത്ത് ലക്ഷവും ഒരു കോടിയും തമ്മിലുള്ള വ്യത്യാസം. ഒരു പൂജ്യം മാറിപ്പോകുമ്പോള്‍ വരുന്ന അര്‍ത്ഥ വ്യത്യാസം ഹുസൈനു മനസിലായിരുന്നില്ല, വെല്ലുവിളിക്കുമ്പോഴൊന്നും.ഇംഗ്ളീഷില്‍ എഴുതിയിരിക്കുന്നത് മിക്കതും സാറിനു മനസിലാകുന്നില്ല എന്നതാണു പ്രശ്നം. അത് അദേഹത്തിന്റെ ചര്‍ച്ചയിലുടനീളം എല്ലാവരും മനസിലാക്കിയിരുന്നു.

മറ്റ് പലയിടത്തും വാക്കുകള്‍ വളച്ചൊടിച്ചും അര്‍ത്ഥവ്യത്യാസം നല്‍കിഅയും,നടത്തിയും എന്തൊക്കെയോ കണ്ടിച്ചു എന്നതൊക്കെ അദ്ദേഹത്തിന്റെ തോന്നലാണ്. ഇംഗ്ളീഷും മലയാളവും വശമില്ലാതെ ഈ ഭാഷയിലെഴുതിയതൊക്കെ തെറ്റായി മനസിലാക്കിയതാണു പ്രശ്നം. Middle world എന്ന ഇംഗ്ളീഷ് പ്രയോഗം, മധ്യകാലം എന്നു മനസിലാക്കാനുള്ള വിവരമേ താങ്കളുടെ സാറിനുള്ളു.

ഇംഗ്ളീഷിലെഴുതിയ പുസ്തകങ്ങളെ അടിസ്ഥാനമാക്കി മലയാളത്തില്‍ എഴുതുന്നവര്‍ക്ക് ആദ്യം വേണ്ടത് ഭാഷ ജ്ഞാനമാണ്, നിര്‍ഭാഗ്യവശാല്‍ താങ്കളുടെ ഗുരുവിനതില്ല. അത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അവരുടെ ബോധത്തെ കളിയാക്കുകയല്ല വേണ്ടത്.

kaalidaasan said...

>>>>>ആ ആചാര്യന്റെ അനുയായിയായ കാളിക്ക് ഹുസൈന്‍ സ്വന്തം ബ്ലോഗില്‍‍ മാത്രം പോസ്റ്റിടുന്നു എന്നതിലാണ് പരാതി. രവിചന്ദ്രന്‍ ഒളിച്ചു നടക്കുന്നപോലെ ഹുസൈന്‍ ഒളിച്ചു നടക്കാത്തതാണോ പ്രശ്നം?<<<<<

എനിക്ക് യാതൊരു പരാതിയുമില്ല അന്വേഷി. സ്വന്തം പുസ്തകത്തിലെ ഒരു തെറ്റെങ്കിലും ചൂണ്ടിക്കാണിക്ക് എന്ന് വെല്ലുവിളിച്ചു നടന്നത് ഹുസൈനും താങ്കളും ചേര്‍ന്നാണ്. ഇപ്പോള്‍ അത് സുശീല്‍  ചൂണ്ടിക്കാണിക്കുമ്പോള്‍ ഹുസൈന്‍ മാളത്തിലൊളിക്കുന്നു എന്നേ പറഞ്ഞുള്ളു. രവിചന്ദ്രനോ മറ്റാരെങ്കിലുമോ ഇതു പോലെയുള്ള വെല്ലുവിളികളുമായി നടന്നിട്ടില്ല.

വെല്ലുവിളിക്കുമ്പോള്‍ ഹുസൈനും താങ്കളും ഇതൊന്നും പ്രതീക്ഷിച്ചില്ല. താനെന്തോ മഹാപ്രസ്ഥാനമാണെന്ന് ഹുസൈന്‍ അഹങ്കരിക്കുന്നത് മനസിലാക്കാം. കുറഞ്ഞപക്ഷം 25 വര്‍ഷം മറ്റ് പുസ്തകങ്ങള്‍ വയിച്ചിട്ടെങ്കിലുമുണ്ട്. പക്ഷെ താങ്കള്‍ അഹങ്കരിച്ചതോ? ഹുസൈന്റെ തിണ്ണയില്‍ നിരങ്ങുന്നതിന്റെ മിടുക്കല്ലായിരുന്നോ? ഹുസൈന്റെ ഏതെങ്കിലും പുസ്തകം  താങ്കള്‍ വായിച്ചിട്ടുണ്ടോ? അത്മാര്‍ത്ഥമായി ചോദിക്കുകയാണ്? ഉണ്ടെങ്കില്‍ തന്നെ താങ്കള്‍ക്ക് മനസിലായിട്ടുണ്ടോ? ഇല്ല. ഇല നക്കിപ്പട്ടിയുടെ കിറിനക്കിപ്പട്ടിയായി നടന്നാല്‍ പോര അന്വേഷി. ചില സത്യങ്ങള്‍ അന്വേഷിക്കണം. ആദ്യം അന്വേഷിക്കേണ്ട സത്യങ്ങളൊക്കെയാണിപ്പോള്‍ സുശീല്‍ ഇവിടെ എഴുതുന്നത്.

ഹുസൈനോടൊപ്പം വെല്ലുവിളിച്ചത് തെറ്റായി പോയി എന്ന് താങ്കള്‍ക്കിപ്പൊഴെങ്കിലും തോന്നുന്നുണ്ടോ സത്യാന്വേഷി? താങ്കളുടെ ഈ അടിമമനോഭാവം കാരണമല്ലേ താങ്കളുടെ സഹചാരികളായിരുന്ന രണ്ടു പേര്‍ താങ്കളുമായി തെറ്റിയത്. ഇനിയെങ്കിലും മനസിലാക്കു അന്വേഷി.


സുശീല്‍ ചൂണ്ടിക്കാണിക്കുന്ന അനേകം തെറ്റുകള്‍ക്ക് ഹുസൈന്‍ മറുപടി പറയുന്നില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. മറ്റുള്ളവര്‍ എഴുതിയ ഒരു ചെറിയ അഭിപ്രായത്തേക്കുറിച്ചു പോലും ഒരു പോസ്റ്റു തന്നെ എഴുതിയിരുന്ന സാറിന്റെ ഒരു ഗതികേട്.

സത്യാന്വേഷി said...

>>>ഹുസൈന്‍ തന്നെ എതിര്‍ക്കുന്ന ആരെയും വിളിക്കുന്ന പേരാണ്, പോങ്ങനെന്ന്. ശിഷ്യനും അത് വിളിക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.<<<
സഖാവ് കാളീ,
അല്ലെങ്കിലും ഇതാണു യുക്തിവാദികളുടെയും അവരുടെ ബൂലോകത്തെ ആചാര്യനായ കാളിയുടെയും പരിപാടി. നുണപ്രചാരണം. ഇല്ലാവചനം പറഞ്ഞുണ്ടാക്കല്‍ .
ഹുസൈന്‍ ആരെയെങ്കിലും 'പോങ്ങന്‍ 'എന്നു വിശേഷിപ്പിച്ചത് ഒന്നു കാണിച്ചു തരാമോ?

സത്യാന്വേഷി said...

>>നോബല്‍ സമ്മാനം നേടിയ പലരും പരിണാമത്തേക്കുറിച്ച് പറഞ്ഞതന്വേഷി കേട്ടിട്ടില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം.
<<<
എവടെ? കാളിക്ക് ഉള്ള പുത്തികൂടി പോയോ?
നോബല്‍ സമ്മാനക്കാര്‍ പരിണാമത്തെപ്പറ്റി പറഞ്ഞില്ലെന്ന് ആരെങ്കിലും വാദിച്ചോ? ഡ്രാഗണ്‍ ഫ്ലൈയുടെ ജീവിതചക്രം പരിണാമത്തിനു തെളിവായി ഏതെങ്കിലും പരിണാമ ശാസ്ത്രജ്ഞനെങ്കിലും ഇന്നുവരെ ചൂണ്ടിക്കാട്ടിയിട്ടുണ്ടോ എന്നാണു ചോദ്യം.
"ഒരു ജീവിയുടെ ജീവിതകാലത്തുണ്ടായകാളി വിവരിച്ച പോലുള്ള മാറ്റങ്ങളെ പരിണാമം എന്നു വിശേഷിപ്പിക്കുന്ന ലോകത്തെ ഏക പരിണാമ'ജ്ഞ"ന് നോബല്‍ സമ്മാനം കൊടുക്കണമെന്നു ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ്. പരിണാമ ശാസ്ത്രജ്ഞരുടെ പരിണാമത്തെക്കുറിച്ചുള്ള നാലു വരികള്‍ ഉദ്ധരിച്ചാല്‍ ഈ വിഡ്ഢിത്തം മറയുമോ കാളീ?

സത്യാന്വേഷി said...

>>>എന്തു കൊണ്ട് young ഡ്രാഗണ്‍ ഫ്ളൈ ആയ larvaക്ക് ചിറകില്ല. അള്ളാ സൃഷ്ടിച്ചതാണെങ്കില്‍ ചിറകോടുകൂടിയല്ലേ ജനിക്കേണ്ടത്? <<<
ഇക്കണക്കിനു് ജനിച്ചു വിഴുന്ന മനുഷ്യക്കുഞ്ഞിനു പ്രായപൂര്‍ത്തിയായ മനുഷ്യരുടെ ബുദ്ധിയില്ലാത്തതിനാല്‍ അത് മനുഷ്യക്കുഞ്ഞേ അല്ല , മറ്റൊരു ജീവിയാണെന്നു നുമ്മടെ കാളി വാദിക്കുമല്ലോ? മനുഷ്യന്‍ ഇങ്ങനെയും 'പരിണമിക്കുമോ'?

സത്യാന്വേഷി said...

ഡ്രാഗണ്‍ ഫ്ലൈ കുഞ്ഞിനു ചിറകില്ലാത്തതിനാല്‍ ചിറകില്ലാത്ത പുഴുവില്‍ നിന്ന് ഡ്രാഗണ്‍ ഫ്ലൈ ഉണ്ടായതിനു് അതു തെളിവാണെന്നാണ് കാളിയുടെ വാദം.


എങ്കില്‍ ആനക്കുട്ടി ജനിക്കുമ്പോള്‍ തന്നെ തുമ്പിക്കൈ ഉള്ളതിനാല്‍ ആന തുമ്പിക്കൈ ഇല്ലാത്ത ജീവിയില്‍ നിന്നു പരിണമിച്ചുണ്ടായതല്ല എന്നു കാളി സമ്മതിക്കേണ്ടേ?

സത്യാന്വേഷി said...

>>സ്വന്തം പുസ്തകത്തിലെ ഒരു തെറ്റെങ്കിലും ചൂണ്ടിക്കാണിക്ക് എന്ന് വെല്ലുവിളിച്ചു നടന്നത് ഹുസൈനും താങ്കളും ചേര്‍ന്നാണ്. ഇപ്പോള്‍ അത് സുശീല്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഹുസൈന്‍ മാളത്തിലൊളിക്കുന്നു എന്നേ പറഞ്ഞുള്ളു. രവിചന്ദ്രനോ മറ്റാരെങ്കിലുമോ ഇതു പോലെയുള്ള വെല്ലുവിളികളുമായി നടന്നിട്ടില്ല. <<<
സുശീലിന് സുശീലിന്റെ ബ്ലോഗില്‍ത്തന്നെ ഹുസൈന്‍ മറുപടി നല്‍കിയിരുന്നു. ഹുസൈന്റെ കണക്കിലെ ഒരബദ്ധം ചൂണ്ടിക്കാട്ടിയപ്പോള്‍ സുശീലിനു പിണഞ്ഞ മൂന്ന് അബദ്ധങ്ങളെങ്കിലും ഹുസൈന്‍ ചൂണ്ടിക്കാണിച്ചിരുന്നു. സുശീല്‍ അതിനെവിടെ മറുപടി പറഞ്ഞെന്നു കാളി കാണിച്ചു തരൂ.
ഡോക്കിന്‍സ് നിരൂപണത്തിന് ഇന്നുവരെയും ശാസ്ത്രീയമായി മറുപടി നല്‍കാതെ ആക്ഷേപങ്ങള്‍ മാത്രം നിരത്തുന്ന കാളി , ഹുസൈന്റെ വെല്ലുവിളികളെ നേരിടാനാവില്ല എന്നല്ലേ തെളിയിച്ചത്? ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചതിനു തെളിവു നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ രവിചന്ദ്രന്റെ പുസ്തകം വായിക്കാന്‍ പറഞ്ഞു തടിവട്ടമാക്കിയ ആള്‍ ഇപ്പോള്‍ വീമ്പിളക്കുന്നു!

സത്യാന്വേഷി said...

>>ഹുസൈന്റെ ഏതെങ്കിലും പുസ്തകം താങ്കള്‍ വായിച്ചിട്ടുണ്ടോ? അത്മാര്‍ത്ഥമായി ചോദിക്കുകയാണ്? ഉണ്ടെങ്കില്‍ തന്നെ താങ്കള്‍ക്ക് മനസിലായിട്ടുണ്ടോ? ഇല്ല. ഇല നക്കിപ്പട്ടിയുടെ കിറിനക്കിപ്പട്ടിയായി നടന്നാല്‍ പോര അന്വേഷി. ചില സത്യങ്ങള്‍ അന്വേഷിക്കണം<<<
ഞാന്‍ താങ്കളെയും മറ്റു ചില യുക്തിവാദി പോങ്ങന്മാരെയും പോലെ പുസ്തക വിരോധിയല്ല. ഇന്റര്‍നെറ്റിലെ പൊട്ടും പൊടിക്കപ്പുറം ഏതെങ്കിലും പുസ്തകം കാളി കൈകൊണ്ടു തൊട്ടിട്ടുണ്ടോ? മുന്‍പൊരിക്കല്‍ ഒരു പുസ്തകത്തിന്റെ കാര്യത്തില്‍ ഹുസൈന്‍ വെല്ലുവിളിച്ചപ്പോള്‍ അതു കേട്ടിട്ടുപോലുമില്ലാത്ത കാളി ആകെ ഉരുണ്ടുപിരണ്ടതൊന്നും വായനക്കാര്‍ മറന്നിട്ടില്ല.
മൈക്രേസ്കോപ്പ് ഉപയോഗിച്ച് ചൊവ്വയെ നിരീക്ഷിക്കാമെന്ന് രവിചന്ദ്രന്‍ എഴുതിയ അത്ര വിഡ്ഢിത്തമാണോ മില്യണ്‍ കോടിയാക്കിയപ്പോള്‍ പിണഞ്ഞ അബദ്ധം? ഇങ്ങനെ എഴുതിയ ആചാര്യന്റെയും അനുയായികളുടെയും (ഇലനക്കിപ്പട്ടിയുടെ) കിറിനക്കിപ്പട്ടിയായതുകൊണ്ടാണോ കാളി തെറ്റു ചൂണ്ടിക്കാണിച്ചപ്പോള്‍ തിരുത്തിയ ഹുസൈന്റേത് മഹാപരാധമെന്ന മട്ടില്‍ അലറുന്നത്?

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ സത്യാന്വേഷി,
ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പലരുമുണ്ടായിട്ടും ചിത്രത്തിലേ ഇല്ലാത്ത ശ്രീ.രവിചന്ദ്രനെ ഇങ്ങനെ വെല്ലുവിളിക്കുന്നത് താങ്കളുടെ പേരിനും പെരുമയ്ക്കും ഒട്ടും യോജിച്ചതല്ല. കുറേ നാളായല്ലോ ഈ പണി തുടങ്ങിയിട്ട്. എത്ര പ്രകോപ്പിച്ചാലും അദ്ദേഹം താങ്കളെ അവഗണിക്കുകയേ ഉള്ളുവെന്ന് ഇനിയും മനസ്സിലായിട്ടില്ലേ? ഞാന്‍ ബ്‌ളോഗിനെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ നമുക്കുടനെ തുടങ്ങിക്കളയാം എന്നാണദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹം കമന്റുകളൊക്കെ വായിക്കുന്നുണ്ട്. നല്ല തിരക്കുള്ള വ്യക്തിയാണദ്ദേഹം, മാത്രമല്ല ദിവസവും നീണ്ട യാത്രയും. 600 പേജു വരുന്ന ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത് തര്‍ജമ ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കി നാസ്തികനായ ദൈവത്തിന്റെ മൂന്നാം പതിപ്പിന്റെ കാര്യം നോക്കുകയാണെന്നാണ് ഈയിടെ എന്നോട് പറഞ്ഞത്. താങ്കളിങ്ങനെ വെല്ലുവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്താല്‍ ബൂലോകത്തേക്ക് ആരെങ്കിലും പുതുതായി കടന്നുവരുമോ? പുറത്തുനില്‍ക്കുന്നവരെ ഇങ്ങനെ പേടിപ്പിക്കാമോ? സത്യാന്വേഷി എന്നൊക്കെ പറഞ്ഞാല്‍ ഇക്കാലത്ത് ആളുകള്‍ക്കൊക്കെ എന്താ ഭയഭക്തി ബഹുമാനം! ദയാവധം കാത്തു കിടക്കുന്ന സാബിനെ കാര്യം കുറേക്കൂടി ശോചനീയമാക്കണമെന്ന് നിങ്ങള്‍ ശപഥം ചെയ്തിട്ടുണ്ടോ? ഇപ്പോള്‍ തന്നെ സുശീലിന്റെ കയ്യില്‍ നിന്ന് ശരിക്കും വാങ്ങിക്കൂട്ടി സാബ് ഒരു പരുവമായി. ലോഡ് കണക്കിന് ഇനി വരാനിരിക്കുന്നുവെന്ന് സുശീലിന്റെ ഭീഷണിയുമുണ്ട്. സുശീലിട്ട് ചളുക്കുന്നത് പോരാ രവിചന്ദ്രന്‍ തന്നെ വന്ന് ചളുക്കണമെന്ന് വാശിപിടിക്കുന്നത് ശരിയാണോ അന്വേഷിരാമാ?ആരു ചളുക്കിയാലും ഏറ്റുവാങ്ങുന്നത് ഒരു ശരീരം തന്നെയല്ലേ?തടസ്സം പിടിക്കാന്‍ പോലും അന്വേഷിയെ കാണാറില്ല.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ സത്യാന്വേഷി,
ഞങ്ങള്‍ മാനവികതാവാദികളാണ്. ഹുസൈന്‍ സാബ് നാലക്ഷരം വായിക്കുന്ന വ്യക്തിയാണെന്ന നിലയില്‍ അദ്ദേഹത്തോട് ബഹുമാനമാണുള്ളത്. വ്യക്തിപരമായും സ്‌നേഹമേയുള്ളു. ഞാനത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഹുസൈനെന്നല്ല പാണ്ഡിത്യമുള്ള എല്ലാവരോടും എനിക്ക് ബഹുമാനമുണ്ട. കാളിദാസനും ബ്രൈറ്റും അപ്പൂട്ടനും ജാക്കും കെപിയും സുശീല്‍ കുമാറും ചിത്രഭാനുവുമൊക്കെ ആ ലിസ്റ്റില്‍ പെടും. എന്നാല്‍ ആശയതലത്തില്‍ ഹുസൈന്റെ മണ്ടത്തരങ്ങളും തെറ്റിദ്ധാരണകളും ശക്തമായി എതിര്‍ക്കപ്പെടുക തന്നെ ചെയ്യും. അതൊക്കെ ആശയതലത്തിലെ സംഘര്‍ഷമാണ്. അതിന് അതിന്റേതായ അന്തസ്സുണ്ട്. പക്ഷെ മി. അന്വേഷി, താങ്കള്‍ ഇക്കാര്യത്തില്‍ എവിടെ നില്‍ക്കുന്നുവെന്ന് ആലോചിക്കുക. കാളിദാസന്‍ പറഞ്ഞതുപോലെ തിണ്ണനിരങ്ങി നടന്നാല്‍ ആരെങ്കിലും കണക്കിലെടുക്കുമോ? 2010 ല്‍ സുശീല്‍ താങ്കളുടെ സ്വന്തം ബ്‌ളോഗ്ഗിലെത്തി താങ്കളെക്കുറിച്ച് നടത്തിയ കമന്റാണ് ഏറ്റവും പ്രശസ്തം:എല്ലാവരും അവരവര്‍ക്ക് ആവും വിധം പമ്പിംഗ് നടത്തുമ്പോള്‍ പിമ്പിംഗില്‍ മാത്രമാണ് താങ്കള്‍ക്ക് ശ്രദ്ധ. ഹുസൈനെ പിന്തുച്ചോളൂ. പക്ഷെ സ്വന്തം നിലയില്‍ നാലക്ഷരം വായിക്കുക കൂടി വേണം

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ അന്വേഷി,
കഴിഞ്ഞ 18 മാസമായി കേരളമെമ്പാടും അറുപതിലേറെ പരിപാടികളില്‍ ശാസ്ത്രവും മാനവികതയും നിരീശ്വരത്വവും പ്രസംഗിക്കുകയും നൂറുകണക്കിന് മതവാദികളുമായി നേരിട്ട് സംവദിക്കുകയും ചെയ്ത ഒരാള്‍ താങ്കളേയും സാബിനേയും പേടിച്ച് ഒളിച്ചുകഴിയുകയാണൊന്നൊക്കെ പറയുന്നത് നാണംകെട്ട പരിപാടിയാണ്. താങ്കള്‍ക്ക് അത്ര ആത്മവിശ്വാസമുണ്ടെങ്കില്‍ നേരിട്ട് യൂണിവേഴ്‌സിറ്റി കോളേജില്‍ ചെല്ലുക. അതല്ലെങ്കില്‍ ജൂലൈ 3 ന് രാവിലെ 10 മുതല്‍ 4 വരെ താങ്കളുടെ നാടായ ആലുവായില്‍ രവിമാഷ് 'ദി ന്യൂ ഏജ് ഓഫ് റീസണ്‍' അവതരിപ്പിക്കുന്നുണ്ട്. ഉച്ചഭക്ഷണവും ചായയും ഫ്രീ ആയി ലഭിക്കും. താങ്കളുടെ സംവാദശേഷിയും ജ്ജാനവും റെക്കോഡ് ചെയ്യാനുള്ള സൈകര്യവും അവിടെ ലഭ്യമാണ്. ശ്രീ.സനല്‍ ഇടമറുകിന്റെ നേതൃത്വത്തിലുള്ള ഐ.ആര്‍.എ യാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. അത്ര വലിയ പോരാളിയാണ് താങ്കളെങ്കില്‍ നാലാള്‍ കാണ്‍കെ തുമ്പിയും പാറ്റയുമായി നേരിട്ട് ചെല്ലുക. വെറുതെ അജ്ജാതനാമവുമായി ബ്‌ളോഗില്‍ കിടന്ന് വീമ്പിളക്കാതെ. 'നാസ്തികനായ ദൈവ'ത്തിന് ഖണ്ഡനമെഴുതണമെന്നും അതിന് വേണ്ടി ബ്‌ളോഗ്ഗു തുടങ്ങണമെന്നും രവിമാഷ് സാബിനോട് പറഞ്ഞിരുന്നോ? അതൊക്കെ സാബിന്റെ ആവശ്യമാണ്. കാളിദാസന്‍ പറഞ്ഞതുപോലെ സാബ് വിസിലടിക്കുമ്പോള്‍ ചാടിക്കളിക്കാന്‍ എല്ലാവരും സത്യന്വേഷിയല്ല.രവി മാഷ് വരുമ്പോള്‍ വരട്ടെ. താങ്കളിവിടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കു. വെറുതെ പുറത്ത് നില്‍ക്കുന്നവരുടെ കാര്യം പറഞ്ഞ് സമയം മെനക്കെടുത്താതെ

kaalidaasan said...

>>>അല്ലെങ്കിലും ഇതാണു യുക്തിവാദികളുടെയും അവരുടെ ബൂലോകത്തെ ആചാര്യനായ കാളിയുടെയും പരിപാടി. നുണപ്രചാരണം. ഇല്ലാവചനം പറഞ്ഞുണ്ടാക്കല്‍ .
ഹുസൈന്‍ ആരെയെങ്കിലും 'പോങ്ങന്‍ 'എന്നു വിശേഷിപ്പിച്ചത് ഒന്നു കാണിച്ചു തരാമോ?<<<


ഈ പോങ്ങന്‍ എന്ന വാക്കിന്റെ അര്‍ത്ഥമൊന്നു പറയാമോ അന്വേഷി?

kaalidaasan said...

>>>"ഒരു ജീവിയുടെ ജീവിതകാലത്തുണ്ടായകാളി വിവരിച്ച പോലുള്ള മാറ്റങ്ങളെ പരിണാമം എന്നു വിശേഷിപ്പിക്കുന്ന ലോകത്തെ ഏക പരിണാമ'ജ്ഞ"ന് നോബല്‍ സമ്മാനം കൊടുക്കണമെന്നു ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ്. <<<

ഒരു ജീവിയുടെ ജീവിതകാലത്തുണ്ടാകുന്ന മാറ്റങ്ങളെ പരിണാമം, എന്നു ഞാനോ മാറ്റാരെങ്കിലുമോ വിശേഷിപ്പിച്ചിട്ടില്ല. താങ്കളുടെ പ്രവാചകനു തോന്നലുണ്ടായതുപോലെ താങ്കള്‍ക്കും തോന്നലുണ്ടായത് എന്റെ പ്രശ്നമല്ല.

ഭ്റൂണാവസ്ഥയില്‍ മനുഷ്യനും മറ്റനേകം ജീവികളും തമ്മില്‍ വളരെ അധികം സാമ്യമുണ്ട്.ഈ ജിവികളുടെയൊക്കെ ആരംഭം ഒരുപോലെയാണെന്നും, ഒരേ പൂര്‍വികനില്‍ നിന്നുമാണെന്നാണത് സൂചിപ്പിക്കുന്നത്. അത് പരിണാമത്തിനുള്ള തെളിവാണെന്നേ ഞാന്‍ പറഞ്ഞുള്ളു. ചിറകില്ലാത്ത ഡ്രാഗണ്‍ ഫ്ളൈയുടെ ലാര്‍വ സൂചിപ്പിക്കുന്നത് അതിന്റെ പൂര്‍വികന്‍ ലാര്‍വ രൂപത്തിലുള്ള മറ്റൊരു ജീവിയായിരുന്നു എന്നാണ്.

ഹുസൈന്‍ സാധാരണ വായിക്കുന്ന ലേഖനങ്ങള്‍ക്കൊക്കെ അതെഴുതിയ ആളുകള്‍ കല്‍പിക്കാത്ത അര്‍ത്ഥം കണ്ടുപിടിക്കാറുണ്ട്. താങ്കളുമത് ചെയ്യുന്നു. ഒരേ തൂവല്‍ പച്ചികള്‍.

ഞാന്‍ എഴുതിയതെന്താണെന്ന് മനസിലാക്കാതെ താങ്കള്‍ നടത്തിയ ശുപാര്‍ശക്ക് ഒരു നന്ദി പറഞ്ഞാണു ഞാന്‍ പരിണാമത്തേക്കുറിച്ച് പല നോബല്‍ സമ്മാനജേതക്കളും പറഞ്ഞ കാര്യങ്ങള്‍ എഴുതിയത്. ഇവരൊക്കെ ഡ്രാഗണ്‍ ഫ്ളൈയുടെ പരിണാമവും ശരി എന്ന് വിശ്വസിക്കുന്നവരാണന്വേഷി. ഡ്രാഗന്‍ ഫ്ളൈ മാത്രം പരിണമിച്ചിട്ടില്ല എന്ന നിലപാടൊന്നും അവര്‍ക്കില്ല.


പരിണാമത്തേക്കുറിച്ചുള്ള ഏത് അടിസ്ഥാന പുസ്തകത്തിലും ഞാന്‍ മുകളില്‍ പറഞ്ഞതൊക്കെ വിശദമായി തന്നെ വിവരിച്ചിട്ടുണ്ട് അന്വേഷി.അത് മനസിലാക്കണമെങ്കില്‍ ഹുസൈന്റെ നവിലൂടെ വായിച്ചാല്‍ പോര സ്വന്തമായി വായിക്കണം. ഹുസൈന്‍ വായിക്കുന്നത് കണ്ടിക്കാന്‍ വേണ്ടി മാത്രമാണ്.

Douglas J. Futuyama എന്ന പരിണാമ ശാസ്ത്രജ്ഞന്റെ Evolutionary Biology എന്ന പുസ്തകം വായിച്ചാല്‍ ഇതേക്കുറിച്ചൊക്കെ മനസിലാക്കാം.

kaalidaasan said...

>>>ഇക്കണക്കിനു് ജനിച്ചു വിഴുന്ന മനുഷ്യക്കുഞ്ഞിനു പ്രായപൂര്‍ത്തിയായ മനുഷ്യരുടെ ബുദ്ധിയില്ലാത്തതിനാല്‍ അത് മനുഷ്യക്കുഞ്ഞേ അല്ല , മറ്റൊരു ജീവിയാണെന്നു നുമ്മടെ കാളി വാദിക്കുമല്ലോ? മനുഷ്യന്‍ ഇങ്ങനെയും 'പരിണമിക്കുമോ'?<<<

ഞാന്‍ എന്തു വാദിക്കുമെന്നത് പോകട്ടേ. താങ്കളുടെ ദൈവമായ അള്ളാ കളിമണ്ണു കുഴച്ച് മനുഷ്യനെ ഉണ്ടാക്കി എന്നല്ലേ താങ്കളൊക്കെ വിശ്വസിക്കുന്നത്? ജനിച്ച് വീഴുന്ന മനുഷ്യക്കുഞ്ഞിനു പ്രായപൂര്‍ത്തിയായ മനുഷ്യരുടെ ബുദ്ധി എന്തുകൊണ്ട് അള്ളാ കൊടുക്കുന്നില്ല. എന്തേ അന്വേഷിക്കീ സത്യം ഒന്നന്വേഷിച്ചുകൂടാ? എന്തേ കുറേശെകുറേശെയായി ബുദ്ധി കൊടുക്കുന്നു. ജനിച്ച് വീഴുന്ന മനുഷ്യക്കുഞ്ഞും മറ്റനേകം ജീവികളുടെ കുഞ്ഞുങ്ങളും ബുദ്ധി ശക്തിയില്‍ ഒരു പോലെയായതിന്റെ കാരണമെന്താണു സത്യാന്വേഷി? അന്വേഷിക്കുന്ന യന്ത്രം ഇപ്പോഴും ഹുസൈനടിയറവയ്ക്കാതെ ഉണ്ടെങ്കില്‍ ഒന്നന്വേഷിക്ക്.

kaalidaasan said...

>>>സുശീലിന് സുശീലിന്റെ ബ്ലോഗില്‍ത്തന്നെ ഹുസൈന്‍ മറുപടി നല്‍കിയിരുന്നു. ഹുസൈന്റെ കണക്കിലെ ഒരബദ്ധം ചൂണ്ടിക്കാട്ടിയപ്പോള്‍ സുശീലിനു പിണഞ്ഞ മൂന്ന് അബദ്ധങ്ങളെങ്കിലും ഹുസൈന്‍ ചൂണ്ടിക്കാണിച്ചിരുന്നു. സുശീല്‍ അതിനെവിടെ മറുപടി പറഞ്ഞെന്നു കാളി കാണിച്ചു തരൂ.<<<

സുശീല്‍ ആരെയെങ്കിലും വെല്ലുവിളിച്ചതായി ഞാന്‍ കണ്ടിട്ടില്ല.അതുപോലെയാണോ 25 വര്‍ഷം ഗവേഷണം നടത്തി 3 പുസ്തകങ്ങളെഴുതി നാടു നീളെ വെല്ലുവിളിച്ചു നടക്കുന്ന ഹുസൈന്‍ സാറും അടിയാനായ താങ്കളും.

സുശീല്‍ മറുപടിപറഞ്ഞോ ഇല്ലയോ എന്ന് അദ്ദേഹത്തോട് ചോദിക്കൂ അന്വേഷി.

ഹുസൈനു കണക്കിലബദ്ധം പറ്റിയിട്ടൊന്നുമില്ല. ചക്കെന്ന് എഴുതിയത് കൊക്കെന്നു വായിക്കുന്ന അസുഖമാണദ്ദേഹത്തിന്. മില്യണ്‍ എന്ന് ഇംഗ്ളീഷിലെഴുതിയത് കോടി എന്നദ്ദേഹം വായിച്ചു. പൂജ്യം ഇട്ടൊന്നുമല്ല ഒരു സംഘ്യയും അദ്ദേഹമെഴുതിയത്. കോടി എന്നു തന്നെയാണ്. Expert in many fields നു കോടിയും മില്യണും രണ്ടാണെന്നറിയില്ല


പരിണാമത്തെ ശക്തമായി ന്യായീകരിക്കുന്ന പുസ്ത്കങ്ങളൊക്കെ പരിണാമത്തെ ഖണ്ഡിക്കുന്നതാണെന്ന് അദ്ദേഹം മനസിലാക്കും. ഇതും അതുപോലെയാണ്.

kaalidaasan said...

>>>മൈക്രേസ്കോപ്പ് ഉപയോഗിച്ച് ചൊവ്വയെ നിരീക്ഷിക്കാമെന്ന് രവിചന്ദ്രന്‍ എഴുതിയ അത്ര വിഡ്ഢിത്തമാണോ മില്യണ്‍ കോടിയാക്കിയപ്പോള്‍ പിണഞ്ഞ അബദ്ധം?<<<

മില്യണ്‍ കോടിയാക്കിയതു തന്നെയാണു പ്രശ്നം. കാരണം മില്യണ്‍ അല്ല കോടി. 300 മില്യണ്‍ എന്നത് 300 കോടി എന്നാണു ഹുസൈനെഴുതിയത്. മില്യണ്‍ കോടിയാക്കുന്നതു തന്നെ അബദ്ധമാണന്വേഷി.മില്യണ്‍ ദശലക്ഷമാണാക്കേണ്ടത്.

ഹുസൈന്റെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ രവിചന്ദ്രന്റെ അബദ്ധമെടുത്താണോ അന്വേഷി തടുക്കേണ്ടത്? കുര്‍ആനിലെ പൊട്ടത്തരം ആരെങ്കിലും ചൂണ്ടികാണിച്ചാല്‍ ഉടനെ മുസ്ലിങ്ങള്‍ ബൈബിളിലെ അബദ്ധങ്ങള്‍ എടുത്ത് തടുക്കും. അതിനുള്ള ശേഷിയേ ഇവര്‍ക്കുള്ളു. സത്യാന്വേഷി ഇവരുടെ കൂടെ കൂടിയപ്പോള്‍ അത് പകര്‍ന്നതാണോ?

kaalidaasan said...

>>>ഞാന്‍ താങ്കളെയും മറ്റു ചില യുക്തിവാദി പോങ്ങന്മാരെയും പോലെ പുസ്തക വിരോധിയല്ല. ഇന്റര്‍നെറ്റിലെ പൊട്ടും പൊടിക്കപ്പുറം ഏതെങ്കിലും പുസ്തകം കാളി കൈകൊണ്ടു തൊട്ടിട്ടുണ്ടോ?<<<

ഞാന്‍ ചോദിച്ചത് നിയന്ത്രണം വിട്ടു പോകേണ്ട തെറി വല്ലതുമാണോ സത്യാന്വേഷി? ഹുസൈന്‍ എഴുതിയ ഏതെങ്കിലും പുസ്തകം വായിച്ചിട്ടുണ്ടോ എന്നല്ലേ ചോദിച്ചുള്ളു.

പുസ്തകവിരോധിയല്ലാത്ത താങ്കള്‍ പരിണാമത്തേക്കുറിച്ച് ഒരു പുസ്തകവും വായിച്ചിട്ടില്ല എന്ന് താങ്കളുടെ കമന്റുകളില്‍ നിന്നുമെനിക്കു തോന്നി. അതു കൊണ്ട് ചോദിച്ചതാണ്.

kaalidaasan said...

>>>>മൈക്രേസ്കോപ്പ് ഉപയോഗിച്ച് ചൊവ്വയെ നിരീക്ഷിക്കാമെന്ന് രവിചന്ദ്രന്‍ എഴുതിയ <<<

കഷ്ടമാണല്ലൊ അന്വേഷി താങ്കളുടെ cognition capacity. ചൊവ്വയെ നിരീക്കുന്ന കാര്യത്തേപ്പറ്റി രവിചന്ദ്രന്‍ എഴുതിയെന്നോ. താങ്കളപ്പോള്‍ രവിചന്ദ്രനെഴുതിയതും വായിച്ചിട്ടില്ല. ഹുസൈന്‍ നടത്തിയ വിമര്‍ശനവും വായിച്ചിട്ടില്ല. ഹുസൈന്റെ ചാവേറായി പോരടാനിറങ്ങുമ്പോള്‍ കുറഞ്ഞ പക്ഷം ഹുസൈന്‍ പറഞ്ഞതെങ്കിലും മനസിലാക്കിയിരിക്കേണ്ടെ.

എന്നു പരാമര്‍ശിക്കപ്പെടുന്ന ഒരു Bertrand Russel ന്റെ Is There a God എന്ന ലേഖനത്തിലാണുള്ളത്. ദൈവമില്ല എന്ന് തെളിയിക്കേണ്ട ബാധ്യത നിരീശ്വരവാദിയുടേതാണെന്ന് താങ്കളേപ്പോലുള്ളവര്‍ ശഠിക്കുന്നതിനെ കളിയാക്കുന്ന പരാമര്‍ശമാണത്.

Many orthodox people speak as though it were the business of sceptics to disprove received dogmas rather than of dogmatists to prove them. This is, of course, a mistake. If I were to suggest that between the Earth and Mars there is a china teapot revolving about the sun in an elliptical orbit, nobody would be able to disprove my assertion provided I were careful to add that the teapot is too small to be revealed even by our most powerful telescopes. But if I were to go on to say that, since my assertion cannot be disproved, it is intolerable presumption on the part of human reason to doubt it, I should rightly be thought to be talking nonsense. If, however, the existence of such a teapot were affirmed in ancient books, taught as the sacred truth every Sunday, and instilled into the minds of children at school, hesitation to believe in its existence would become a mark of eccentricity and entitle the doubter to the attentions of the psychiatrist in an enlightened age or of the Inquisitor in an earlier time.

ഭൂമിക്കും ചൊവ്വക്കുമിടയിലുള്ള ഒരു ചെറിയ tea pot കാണണമെങ്കില്‍ ചൊവ്വയെ നിരീക്ഷിക്കുന്ന telescope പോരാ എന്നാണിവിടെ റസല്‍ എഴുതിയിരിക്കുന്നത്. ഇതൊരു analogy ആണ്. അങ്ങനെയൊരു tea pot ഇല്ല. ഏറ്റവും ശക്തിയുള്ള telescope ഉപയോഗിച്ചാലും അങ്ങനെ ഒരു tea potഉണ്ടെങ്കിലും  കാണാനാകില്ല. എന്നു വച്ചാല്‍ അതുണ്ടെന്നു പറഞ്ഞാലും ഇല്ലെന്നു പറഞ്ഞാലും അത് ഭൂമിയിലിരുന്നു തെളിയിക്കാന്‍ ആകില്ല.

Telescope എന്നതിനു പകരം എന്ന് ഇവിടെ microscope എഴുതിയാലും ഞാനതില്‍ ഒരു വ്യത്യാസവും കാണില്ല. പക്ഷെ സത്യാന്വേഷിയുടെ പ്രായം 40 വയസ് എന്നതിനു പകരം 400 വയസ് എന്നെഴുതിയാല്‍, അതും എഴുതിയ എല്ലാ പുസ്തകങ്ങളിലും, അതിനു വളരെ വ്യത്യാസമുണ്ടാകും. ഒരു പ്രവശ്യമെഴുതിയാല്‍ അത് നോട്ടപ്പിശകായി ആളുകള്‍ തള്ളിക്കളയും,പക്ഷെ എഴുതിയ എല്ലായിടത്തും എഴുതിവച്ചാല്‍ അത് അറിവില്ലായ്മയായേ കാണാന്‍ സാധിക്കൂ.

ഹുസൈന്റെ പുസ്തകങ്ങളിലെ ഒരു തെറ്റെങ്കിലും ചൂണ്ടിക്കാണിക്ക്, എന്ന് എല്ലാ വേദികളിലും വെല്ലുവിളിച്ച് നടന്നത് താങ്കളാണ്. അത് സുശീല്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇവിടെ ഇല്ലാത്ത രവിചന്ദ്രന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നതല്ല മാന്യത. ഈ സത്യം താങ്കള്‍ക്കൊരിക്കലും കണ്ടെത്താനാകില്ല എന്നതില്‍ യാതൊരു അത്ഭുതവും എനിക്കു തോന്നുനില്ല. അസത്യാന്വേഷി എന്ന പേരാണു താങ്കള്‍ക്ക് കൂടുതല്‍ യോജിക്കുക.

സത്യാന്വേഷി said...

ഹുസൈന്‍ 'പോങ്ങന്‍ 'എന്നു വിശേഷിപ്പിച്ചു എന്നു കാളി കളവെഴുതിയപ്പോള്‍ എവിടെയെങ്കിലും അങ്ങനെ വിശേഷിപ്പിച്ചതു ചൂണ്ടിക്കാട്ടാമോ എന്ന ചോദ്യത്തിനു കാളിയുടെ മറുപടി ഇങ്ങനെ: " ഈ പോങ്ങന്‍ എന്ന വാക്കിന്റെ അര്‍ത്ഥമൊന്നു പറയാമോ അന്വേഷി? "കാളി ശരിക്കും പോങ്ങന്‍ തന്നെയെന്നു വായനക്കാര്‍ക്കു മനസ്സിലായല്ലോ.

സത്യാന്വേഷി said...

>>>ചിറകില്ലാത്ത ഡ്രാഗണ്‍ ഫ്ളൈയുടെ ലാര്‍വ സൂചിപ്പിക്കുന്നത് അതിന്റെ പൂര്‍വികന്‍ ലാര്‍വ രൂപത്തിലുള്ള മറ്റൊരു ജീവിയായിരുന്നു എന്നാണ്.<<<
ഡ്രാഗണ്‍ ഫ്ലൈ ലാര്‍വയില്‍ ചിറകു മുളക്കുന്നത് ചിറകില്ലാത്ത ജീവിയില്‍ നിന്നു ചിറകുള്ള ഡ്രാഗണ്‍ ഫ്ലൈ ഉണ്ടായെന്നതിനു തെളിവാണെന്ന കാളിയുടെ 'കണ്ടുപിടിത്ത'ത്തിനു് നോബല്‍ സമ്മാനം ഉറപ്പ്! ഇന്നുവരെ ഒരു പരിണാമ ശാസ്ത്രജ്ഞനും കാണാത്ത മഹത്തായ 'കണ്ടുപിടിത്തം' നടത്തിയ ചാത്രജ്ഞനല്ലേ?

സത്യാന്വേഷി said...

>>>ഹുസൈന്‍ സാധാരണ വായിക്കുന്ന ലേഖനങ്ങള്‍ക്കൊക്കെ അതെഴുതിയ ആളുകള്‍ കല്‍പിക്കാത്ത അര്‍ത്ഥം കണ്ടുപിടിക്കാറുണ്ട്. താങ്കളുമത് ചെയ്യുന്നു<<<

മുന്‍പൊരിക്കല്‍ ഹുസൈനുമായി നടന്ന സംവാദത്തിനിടയ്ക്ക് പ്രകൃതി നിര്‍ധാരണത്തിലൂടെ ജീവനുണ്ടായെന്ന മറ്റൊരു കണ്ടുപിടിത്തവും ഈ ചാത്രജ്ഞന്‍ വിളമ്പിയിരുന്നത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ! [മൊത്തം കണ്ടുപിടിത്തങ്ങള്‍ പലതായല്ലോ! തല കാറ്റു കൊള്ളിക്കരുതട്ടോ. ]
അങ്ങനെയുള്ള ആളാണ് എഴുതിയ ആളുകള്‍ കല്‍പ്പിക്കാത്ത അര്‍ഥം ഹുസൈന്‍ കണ്ടുപിടിക്കാറുണ്ടെന്ന് ആരോപിക്കുന്നത്. ഉളുപ്പില്ലായ്മയ്ക്കു് വല്ല അവാര്‍ഡും ഉണ്ടെങ്കില്‍ അതും കാളിക്കു കൊടുക്കണം.

സത്യാന്വേഷി said...

>>>പരിണാമത്തേക്കുറിച്ചുള്ള ഏത് അടിസ്ഥാന പുസ്തകത്തിലും ഞാന്‍ മുകളില്‍ പറഞ്ഞതൊക്കെ വിശദമായി തന്നെ വിവരിച്ചിട്ടുണ്ട് അന്വേഷി.അത് മനസിലാക്കണമെങ്കില്‍ ഹുസൈന്റെ നവിലൂടെ വായിച്ചാല്‍ പോര സ്വന്തമായി വായിക്കണം. ഹുസൈന്‍ വായിക്കുന്നത് കണ്ടിക്കാന്‍ വേണ്ടി മാത്രമാണ്.

Douglas J. Futuyama എന്ന പരിണാമ ശാസ്ത്രജ്ഞന്റെ Evolutionary Biology എന്ന പുസ്തകം വായിച്ചാല്‍ ഇതേക്കുറിച്ചൊക്കെ മനസിലാക്കാം. <<<<

കാളി പരിണാമത്തെക്കുറിച്ചെഴുതിയ മേല്‍ രണ്ടു കാര്യങ്ങളും ഒരു പരിണാമ പുസ്തകത്തിലും വിവരിച്ചിട്ടില്ല. (ഇയാളാണ് പരിണാമ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള പണ്ഡിതന്‍!)Douglas J. Futuyama എന്ന പരിണാമ ശാസ്ത്രജ്ഞന്റെ Evolutionary Biology എന്ന പുസ്തകത്തിലും ഇല്ല. പ്രകൃതി നിര്‍ധാരണത്തിലൂടെ ജീവനുണ്ടായെന്നു ഡാര്‍വിന്‍ എഴുതിയെന്നും ഡ്രാഗണ്‍ ഫ്ലൈ ലാര്‍വയ്ക്ക് ചിറകു വെയ്ക്കുന്നത് അവ ചിറകില്ലാത്ത ജീവിയില്‍ നിന്നു പരിണമിച്ചുണ്ടായി എന്നതിനു തെളിവാണെന്നും എഴുതാന്‍ അപാര തൊലിക്കട്ടി തന്നെ വേണം. കാളി അക്കാര്യത്തില്‍ കാണ്ടാമൃഗത്തേയും അതിശയിക്കുമെന്നു തോന്നുന്നു.

സത്യാന്വേഷി said...

>>>ഞാന്‍ എന്തു വാദിക്കുമെന്നത് പോകട്ടേ. താങ്കളുടെ ദൈവമായ അള്ളാ കളിമണ്ണു കുഴച്ച് മനുഷ്യനെ ഉണ്ടാക്കി എന്നല്ലേ താങ്കളൊക്കെ വിശ്വസിക്കുന്നത്?<<<
അതെന്തിനാ കാളി വാദിക്കുന്നതു പോകുന്നത്? അതിവിടെ നിന്നാല്‍ നില്‍ക്കക്കള്ളി ഇല്ലാതാവുമെന്നതുകൊണ്ടാണോ?
അള്ളായുടെ കാര്യം ഞാനെവിടെ പറഞ്ഞു? ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചാണുണ്ടായതെന്നതിനു തെളിവു ഹാജരാക്കാനാണ് ഞാന്‍ പറഞ്ഞത്. അതിനു മറുപടി പറയാനില്ലാത്തതിനാല്‍ ഉഡായിപ്പെടുക്കുന്നോ?

സത്യാന്വേഷി said...

>>>Telescope എന്നതിനു പകരം എന്ന് ഇവിടെ microscope എഴുതിയാലും ഞാനതില്‍ ഒരു വ്യത്യാസവും കാണില്ല. <<<

രവിചന്ദ്രന്റെ മണ്ടത്തരങ്ങള്‍ക്ക് ഓശാന പാടുന്ന കാളിക്ക് മറ്റുള്ളവരുടെ പിശകുകള്‍ ചൂണ്ടി അപഹസിക്കാന്‍ എന്താണ് അവകാശം? റസ്സല്‍ ടെലിസ്കോപ്പെന്ന് എഴുതിയത് രവിചന്ദ്രന്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ മൈക്രോസ്കോപ്പായത് (പേജ് 69) കാളിയെ സംബന്ധിച്ച് പൂര്‍ണമായും ശരിയാണ്. ടെലിസ്കോപ്പും മൈക്രോസ്കോപ്പും തമ്മിലുള്ള വ്യത്യാസം അറിയാത്ത കാളിക്കും കൂട്ടര്‍ക്കും രണ്ടും ഏതോ കോപ്പുതന്നെ! രവിചന്ദ്രന്‍ ടെലിസ്കോപ്പ് മലയാള വിവര്‍ത്തനത്തില്‍ മൈക്രോസ്കോപ്പാക്കിയതിലും വലിയ വിഡ്ഢിത്തമല്ല മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിയത്. എന്നാല്‍ കാളിയുടെ മുദ്രാവാക്യം ഇങ്ങനെയാണ്: രവിചന്ദ്രന്റെ വിഡ്ഢിത്തം സിന്ദാബാദ്. ഹുസൈന്റെ പിശക് മൂര്‍ദാബാദ്. !!

സത്യാന്വേഷി said...

>>>ഹുസൈന്റെ പുസ്തകങ്ങളിലെ ഒരു തെറ്റെങ്കിലും ചൂണ്ടിക്കാണിക്ക്, എന്ന് എല്ലാ വേദികളിലും വെല്ലുവിളിച്ച് നടന്നത് താങ്കളാണ്. അത് സുശീല്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇവിടെ ഇല്ലാത്ത രവിചന്ദ്രന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്നതല്ല മാന്യത. <<<
ഓ ഒരു മാന്യന്‍ വന്നിരിക്കുന്നു! താങ്കളുടെ ബ്ലോഗില്‍ ഞാന്‍ അഭിപ്രായം പറയാന്‍ വന്നിട്ടില്ലല്ലോ. എന്നിട്ടും "കേരളത്തിലെ ദളിതരെ മുസ്ലിങ്ങളുടെ വോട്ടു ബാങ്ക് രഷ്ട്രീയത്തിന്റെ ഇരയാക്കാന്‍ കുറച്ചു കലമായി തീവ്ര മുസ്ലിങ്ങള്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. സത്യാന്വേഷിയേപ്പോലുള്ളവര്‍ അതിന്‌ ഉടുക്കു കൊട്ടുന്നുമുണ്ട് "എന്നു് എഴുതിയത് കാളിയുടെ പ്രേതമാണോ?അതായത് 'അവിടെ ഇല്ലാത്ത'എന്നെപ്പറ്റി എന്തും കാളിക്കെഴുതാമെന്നോ?
ഹുസൈന്റെ ബ്ലോഗ് തന്നെ രവിചന്ദ്രന്റെ പുസ്തകത്തെപ്പറ്റിയാണ്. രവിചന്ദ്രനെ ഡിഫന്‍ഡു ചെയ്യലായിരുന്നില്ലേ നിങ്ങളൊക്കെ ഇത്രനാളും ചെയ്തത്. അപ്പോള്‍ രവിചന്ദ്രനെപ്പറ്റിയും അങ്ങേരുടെ തെറ്റുകളും ചൂണ്ടിക്കാണിക്കുന്നതു സ്വാഭാവികമാണ്.

പിന്നെ സുശീല്‍ മണ്ടച്ചാര്‍ക്കുള്ള വിശദമായ മറുപടി നാളെ മുതല്‍ ഹുസൈന്‍ പോസ്റ്റു ചെയ്തു തുടങ്ങും.

സത്യാന്വേഷി said...

യുക്തി-കുയുക്തി മുതലായ ആനപ്പിണ്ഡങ്ങളുമായി ഒരു വിധ സംവാദത്തിനും തര്‍ക്കത്തിനും എനിക്കു താത്പര്യമില്ലാത്തതിനാല്‍ അങ്ങോരുടെ കമന്റുകള്‍ക്കു മറുപടിയില്ല.
"നല്ല തിരക്കുള്ള വ്യക്തിയും" " ദിവസവും നീണ്ട യാത്രയും. 600 പേജു വരുന്ന ദി ഗ്രേറ്റസ്റ്റ് ഷോ ഓണ്‍ എര്‍ത്ത് തര്‍ജമ ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കി" വരുന്നയാളുമായ" രവിചന്ദ്രന്‍ ഏതായാലും "നാസ്തികനായ ദൈവത്തിന്റെ മൂന്നാം പതിപ്പിന്റെ കാര്യം നോക്കുകയാണ"ല്ലോ! അതിലെങ്കിലും ഹുസൈന്റെ പുസ്തകത്തിനു മറുപടി എഴുതാന്‍ രവിമാഷോട് പറയണമെന്ന ഒരഭ്യര്‍ഥന മാത്രമേ എനിക്കു പറയാനുള്ളൂ. അതോ അതിനും തിരക്കുമൂലം സാധിക്കില്ലേ?

kaalidaasan said...

>>>>>ഡ്രാഗണ്‍ ഫ്ലൈ ലാര്‍വയില്‍ ചിറകു മുളക്കുന്നത് ചിറകില്ലാത്ത ജീവിയില്‍ നിന്നു ചിറകുള്ള ഡ്രാഗണ്‍ ഫ്ലൈ ഉണ്ടായെന്നതിനു തെളിവാണെന്ന കാളിയുടെ 'കണ്ടുപിടിത്ത'ത്തിനു് നോബല്‍ സമ്മാനം ഉറപ്പ്! ഇന്നുവരെ ഒരു പരിണാമ ശാസ്ത്രജ്ഞനും കാണാത്ത മഹത്തായ 'കണ്ടുപിടിത്തം' നടത്തിയ ചാത്രജ്ഞനല്ലേ?<<<<

അതെ എന്റെ കണ്ടു പിടുത്തം തന്നെയാണിത്. അത് തെറ്റാണെന്ന് തെളിയിക്കാന്‍ പറ്റുമെങ്കില്‍ തെളിയിക്കന്വേഷീ.

kaalidaasan said...

>>>>>മുന്‍പൊരിക്കല്‍ ഹുസൈനുമായി നടന്ന സംവാദത്തിനിടയ്ക്ക് പ്രകൃതി നിര്‍ധാരണത്തിലൂടെ ജീവനുണ്ടായെന്ന മറ്റൊരു കണ്ടുപിടിത്തവും ഈ ചാത്രജ്ഞന്‍ വിളമ്പിയിരുന്നത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ! [മൊത്തം കണ്ടുപിടിത്തങ്ങള്‍ പലതായല്ലോ! തല കാറ്റു കൊള്ളിക്കരുതട്ടോ. ]<<<<

പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ ജീവനുണ്ടായെന്ന് ഞാന്‍ എഴുതിയതായി താങ്കളും ഹുസൈനും വായിച്ചത് എന്റെ കുറ്റമല്ല.

പ്രകൃതി നിര്‍ദ്ധാരണം പോലെ ആരുടെയും  സഹായമില്ലാത്ത ഒരു പ്രക്രിയയിലൂടെ ആണു ജീവനുണ്ടായതെന്ന് ഡാര്‍വിന്‍ പറഞ്ഞിട്ടുണ്ട് എന്നാണു ഞാന്‍ എഴുതിയത്. മലയാളം വായികക്കനറിയാത്ത ഹുസൈന്‍ അത് വായിച്ചപ്പോള്‍ ഉണ്ടായ തോന്നലിനു ഞാന്‍ ഉത്തരവദിയല്ല അന്വേഷീ. ഹുസൈനു തോന്നുന്നതേ സത്യന്വേഷിക്കും തോന്നു. ഹുസൈനന്വേഷിക്കുന്ന സത്യം മാത്രമല്ലേ ഇപ്പോള്‍ താങ്കളും അന്വേഷിക്കാറുള്ളു. അടിമയായാല്‍ ഇങ്ങനെ തന്നെ വേണം. ഹുസൈന്‍ മറുപടി പറയാനിറങ്ങിയാല്‍ നാണക്കേടാണെന്ന് അദ്ദേഹത്തിനറിയാം. അടിമക്കെന്ത് നാണക്കേട്. യജമാനനു വേണ്ടി നാണം കെടുക എന്നതലേ അടിമയുടെ കടമ?

kaalidaasan said...

>>>>>കാളി പരിണാമത്തെക്കുറിച്ചെഴുതിയ മേല്‍ രണ്ടു കാര്യങ്ങളും ഒരു പരിണാമ പുസ്തകത്തിലും വിവരിച്ചിട്ടില്ല. (ഇയാളാണ് പരിണാമ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള പണ്ഡിതന്‍!)Douglas J. Futuyama എന്ന പരിണാമ ശാസ്ത്രജ്ഞന്റെ Evolutionary Biology എന്ന പുസ്തകത്തിലും ഇല്ല. <<<<


ഒരു പുസ്തകത്തിന്റെ പേരു പറയാന്‍ ഏന്നോടവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു വേണമെങ്കില്‍ സ്വീകരിക്കുക.

Douglas J. Futuyma എന്നൊന്നും സത്യന്വേഷി കേട്ടുട്ടുണ്ടാകില്ല. പിന്നല്ലേ അദ്ദേഹമെഴുതിയ പുസ്തകം. കാട്ടുകോഴിക്കെന്തു വിഷുവും സംക്രാന്തിയും, ഇല്ലേ.

ഇതേക്കുറിച്ചൊക്കെ ആധികാരികമായി എഴുതിയ അനേകം ഈടുറ്റ ലേഖങ്ങള്‍  ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

http://www.naturalhistorymag.com/features/061488/the-origins-of-form

http://8e.devbio.com/article.php?ch=1&id=1

http://nature.berkeley.edu/~goster/pdfs/evobifurcation.pdf


ഈ വീഡിയോ കേട്ടാല്‍ ഇതേക്കുറിച്ച് പലതും മനസിലാക്കാം.

http://www.youtube.com/watch?v=LnTGYdasDu0

കൂടുതല്‍ അറിയാന്‍ ഈ ലേഖനങ്ങളും പുസ്തകങ്ങളും  ഉപകരിക്കും.

1.The Life and Letters of Charles Darwin, Vol. II by Francis Darwin

Embryology is “by far the strongest single class of facts in favor of” the theory of evolution.

2. “Abscheulich! Atrocious!” by Stephen Jay Gould,

“Haeckel’s embryos” seem to provide such powerful support for Darwin’s theory that some version of them can be found in almost every contemporary textbook dealing with evolution.

3. Molecular Biology of the Cell, Third Edition by Bruce Alberts, Dennis Bray, Julian Lewis, Martin Raff, Keith Roberts & James D. Watson.

Embryos of different species "often resemble each other in their early stages and, as they develop, seem sometimes to replay the steps of evolution.”

kaalidaasan said...

>>>>>രവിചന്ദ്രന്റെ മണ്ടത്തരങ്ങള്‍ക്ക് ഓശാന പാടുന്ന കാളിക്ക് മറ്റുള്ളവരുടെ പിശകുകള്‍ ചൂണ്ടി അപഹസിക്കാന്‍ എന്താണ് അവകാശം? റസ്സല്‍ ടെലിസ്കോപ്പെന്ന് എഴുതിയത് രവിചന്ദ്രന്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ മൈക്രോസ്കോപ്പായത് (പേജ് 69) കാളിയെ സംബന്ധിച്ച് പൂര്‍ണമായും ശരിയാണ്. <<<<

രവിചന്ദ്രന്‌ ഓശാന പാടേണ്ട അവശ്യമെനിക്കില്ല. അദ്ദേഹം എന്നേക്കാള്‍ കൂടുതല്‍ അറിവുള്ള വ്യക്തിയാണ്.

ടെലെസ്കോപ്പ് വിവര്‍ത്തനം ചെയ്താല്‍ ദൂരദര്‍ശിനി എന്നാണു കിട്ടുക. പേജു നമ്പറിട്ടാല്‍ താങ്കളെഴുതിയ വിഡ്ഢിത്തം ഇല്ലാതാകില്ല. ചൊവ്വയെ നിരീക്ഷിക്കാന്‍ ടെലെസ്ക്കോപ്പുപയോഗിക്കുന്ന കാര്യമാണ്, രവിചന്ദ്രനെഴുതിയതെന്നല്ലേ താങ്കള്‍ മനസിലാക്കിയിരിക്കുന്നത്. അതു കൊണ്ട് മനസിലാക്കിയ കാര്യം വിശ്വസിച്ചു കൊണ്ടിരിക്കുക.

എനിക്ക് മനസിലായ കാര്യം ഞാന്‍ വിശദീകരിച്ചു.

kaalidaasan said...

>>>>>ഹുസൈന്റെ ബ്ലോഗ് തന്നെ രവിചന്ദ്രന്റെ പുസ്തകത്തെപ്പറ്റിയാണ്. രവിചന്ദ്രനെ ഡിഫന്‍ഡു ചെയ്യലായിരുന്നില്ലേ നിങ്ങളൊക്കെ ഇത്രനാളും ചെയ്തത്. അപ്പോള്‍ രവിചന്ദ്രനെപ്പറ്റിയും അങ്ങേരുടെ തെറ്റുകളും ചൂണ്ടിക്കാണിക്കുന്നതു സ്വാഭാവികമാണ്. <<<<

ഹുസൈന്‍ എഴുതിയതിനേക്കുറിച്ചാണു ഞാന്‍ അവിടെ ചര്‍ച്ച ചെയ്തത്. ആ ബ്ളോഗിന്റെ പേരു തന്നെ ഡോക്കിന്‍സ് നിരൂപണം എന്നാണ്. അതെങ്ങനെ രവിചന്ദ്രന്റെ പുസ്തകത്തേപ്പറ്റിയാണെന്ന് പറയും സത്യാന്വേഷി? മലയാളത്തിലേക്ക് മാത്രമല്ല, ലോകത്തെ മിക്കഭാഷകളിലേക്കും ഡോക്കിന്‍സിന്റെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോക്കിന്‍സിന്റെ അഭിപ്രായങ്ങളാണാ പുസ്തകങ്ങളിലുള്ളത്. അല്ലാതെ വിവര്‍ത്തനം ചെയ്യുന്ന ആളുകളുടെ അഭിപ്രായങ്ങളല്ല. ഇത്രനാളും സത്യം അന്വേഷിച്ചിട്ടൊന്നും ഇതുപോലെ വളരെ അടിസ്ഥാന വിവരം പോലും താങ്കള്‍ക്കില്ലല്ലോ.


"കേരളത്തിലെ ദളിതരെ മുസ്ലിങ്ങളുടെ വോട്ടു ബാങ്ക് രഷ്ട്രീയത്തിന്റെ ഇരയാക്കാന്‍ കുറച്ചു കലമായി തീവ്ര മുസ്ലിങ്ങള്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. സത്യാന്വേഷിയേപ്പോലുള്ളവര്‍ അതിന്‌ ഉടുക്കു കൊട്ടുന്നുമുണ്ട് " എന്നു ഞാന്‍ എഴുതിയിട്ടുണ്ട്. അത് സത്യാന്വേഷി എഴുതിയ എന്തെങ്കിലും ചര്‍ച്ച ചെയ്തതല്ല. സത്യാന്വേഷിയേക്കുറിച്ചുള്ള എന്റെ അഭിപ്രായം എഴുതിയതാണ്. അത് വാസ്തവമല്ലേ സത്യാന്വേഷി?

മുഹമ്മദ് ഖാന്‍(യുക്തി) said...

സത്യാന്വേഷി said...

യുക്തി-കുയുക്തി മുതലായ ആനപ്പിണ്ഡങ്ങളുമായി ഒരു വിധ സംവാദത്തിനും തര്‍ക്കത്തിനും എനിക്കു താത്പര്യമില്ലാത്തതിനാല്‍ അങ്ങോരുടെ കമന്റുകള്‍ക്കു മറുപടിയില്ല>>>>>>>>>>>>
==================================

വളരെ ശരിയാണ്. നമ്മള്‍ വെറുമൊരു ബിസ്സിനസ്സുകാരന്‍. ബിരുദതലം വരെ വിദ്യാഭ്യാസം-പണ്ഡിതനുമല്ല. ബ്‌ളോഗ്ഗ് റോട്ടറി കഌബ്ബൊന്നുമല്ല. പല നിലവാരത്തിലുള്ളവര്‍ അവിടെ വരും. വലുപ്പച്ചെറുപ്പവുമൊന്നും ഇവിടെയില്ല. അതാണ് ബ്‌ളോഗ് മര്യാദ. ബ്‌ളോഗ്ഗ് എനിക്ക് അനൗപചാരിക വിദ്യാഭ്യാസം കൂടിയാണ്. കേരളത്തിലെ ഒട്ടുമിക്ക ശാസ്ത്ര-സാഹിത്യ പണ്ഡിതരുമായി നേരിട്ട് സംവദിക്കാനും അവരില്‍നിന്ന് പഠിക്കാനും ഇടവന്നിട്ടുണ്ട്. അവര്‍ക്കിടയിലെങ്ങും താങ്കളെപ്പോലെ ഒരു 916 മഹാനെ കണ്ടിട്ടില്ല. യു.ജി.സി നിലവാരമുണ്ടെങ്കിലേ സംവദിക്കൂ എന്ന നിലപാടിന് സ്‌തോത്രം. അങ്ങനെ ചെയ്താ മതി. നിങ്ങളുടെ ബോസിനുമുണ്ടല്ലോ ഇതേ അയിത്തം. ഖാദര്‍, മുഹമ്മദ്, ആനക്കാരന്‍, തെറിരാജന്‍ കലിപ്‌തോ, സത്യാന്വേഷി തുടങ്ങി എല്ലാവര്‍ക്കും മറുപടി നല്‍കുന്ന കാളിദാസനെ കണ്ടുപഠിക്കണം. കാളിദാസന്റെ വിവരത്തിന്റെ നാലയലത്തു വരാന്‍ യോഗ്യതയുള്ളവരാണോ ഇവരൊക്കെ? ആത്മാര്‍ത്ഥണായി ചിന്തിച്ചുനോക്കൂ. ബ്രൈറ്റിന്റെ പുതിയ പോസ്റ്റ് കാണുക. എത്രയോ വിജ്ജാനപ്രദവും രസകരവും. അതിന്റെ നാലയലത്തു നില്‍ക്കുന്ന ഒരു പോസ്റ്റ് തയ്യാറാക്കാന്‍ താങ്കളുടെ ബോസിനാവുമോ? നിങ്ങളോട് സംവദിക്കാനുള്ള വിവരം എനിക്കില്ലെന്ന് പറഞ്ഞതിന് നന്ദി. എനിക്ക് ആ ഭാഗ്യമില്ലാതെ പോയെന്ന് കരുതികൊള്ളാം. നിങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞതൊക്കെ തികച്ചും ആത്മാര്‍ത്ഥമായാണ്. ഇതൊക്കെ പറയുമ്പോഴും എനിക്ക് അന്വേഷിയോട് അയിത്തമൊന്നുമില്ല കേട്ടോ. അയിത്തവും സവര്‍ണ്ണബോധവുമൊക്കെ താങ്കളുടെ കുത്തകയായിരുന്നോട്ടെ.

kaalidaasan said...

>>>>>>പിന്നെ സുശീല്‍ മണ്ടച്ചാര്‍ക്കുള്ള വിശദമായ മറുപടി നാളെ മുതല്‍ ഹുസൈന്‍ പോസ്റ്റു ചെയ്തു തുടങ്ങും.<<<<<<



പോസ്റ്റ് ചെയ്യട്ടെ സത്യാന്വേഷി. ഹുസൈനു പറയാനുള്ളതും ആളുകള്‍ വായിക്കട്ടേ.

പിന്നെ താങ്കളെന്തിനിവിടെ ഹുസൈന്റെ ചാവേറായി മറ്റുള്ളവരെ വെല്ലുവിളിച്ച് പകര്‍ന്നാടുന്നു.

ഒരു തെറ്റ് ഹുസൈന്‍ സമ്മതിക്കുകയും അടുത്ത എഡിഷിനില്‍ തിരുത്തുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകള്‍ 

ഡാര്‍വിനിസം എന്ന കൃതി എഴുതിയപ്പോള്‍ വില്‍ഫര്‍ഫോഴ്‌സ്-ഹക്‌സിലി സംവാദത്തെപ്പറ്റി എനിക്കുണ്ടായിരുന്ന ധാരണ, പിന്നീടുള്ള പഠനത്തില്‍ തെറ്റാണെന്നു തെളിഞ്ഞു. ഇപ്പോഴുള്ള ധാരണയാണ് നവനാസ്തികതയില്‍ എഴുതിയത്. ഡാര്‍വിനിസം പുതിയ പതിപ്പു തയ്യാറാക്കുമ്പോള്‍ പഴയതു തിരുത്തും.

ആന പോലും തെറ്റു സമ്മതിച്ചു എന്നിട്ടും പിണ്ഡത്തിനാണു ധാര്‍ഷ്ട്യം.

സത്യാന്വേഷി said...

>>>അതെ എന്റെ കണ്ടു പിടുത്തം തന്നെയാണിത്. അത് തെറ്റാണെന്ന് തെളിയിക്കാന്‍ പറ്റുമെങ്കില്‍ തെളിയിക്കന്വേഷീ<<<<

കാളിയുടെ കണ്ടുപിടിത്തമാണെങ്കില്‍ അതു തെറ്റാണെന്ന് തെളിയിക്കാന്‍ പറ്റുമെങ്കില്‍ തെളിയിക്കാന്‍ എന്നോട് ആവശ്യപ്പെടുന്ന കാളി ശരിക്കും കെഴങ്ങന്‍ തന്നെ! ഏതെങ്കിലും കണ്ടുപിടിത്തം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അവരാണ് അത് മറ്റുള്ളവര്‍ക്കു ബോധ്യമാകും വിധം തെളിയിക്കേണ്ടത്. അതിനു പറ്റിയില്ലെങ്കില്‍ അതിനെ കണ്ടുപിടുത്തം എന്നല്ല, കണ്ടിപിടിത്തം എന്നാണു പറയുക.

സത്യാന്വേഷി said...

>>>പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ ജീവനുണ്ടായെന്ന് ഞാന്‍ എഴുതിയതായി താങ്കളും ഹുസൈനും വായിച്ചത് എന്റെ കുറ്റമല്ല<<<<

"പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ ജീവനുണ്ടായെന്ന്" കാളി "എഴുതിയതായി" ഞാന്‍ തെളിവുസഹിതം തെളിയിച്ചാലോ? ആര്‍ക്കാണ് മലയാളവും ഇങ്ഗ്ലീഷും അറിയാത്തതെന്ന് ഞാന്‍ കാളിയുടെ സ്വന്തം വാക്കുകള്‍ ഉദ്ധരിച്ചു തെളിയിക്കാം. വെല്ലുവിളി സ്വീകരിക്കുന്നോ?

സത്യാന്വേഷി said...

>>>>ഒരു പുസ്തകത്തിന്റെ പേരു പറയാന്‍ ഏന്നോടവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു വേണമെങ്കില്‍ സ്വീകരിക്കുക<<<<

ഇതെന്താ പുസ്തകത്തിന്റെ പേരു പറഞ്ഞുള്ള കളിയോ കാളീ? ഡ്രാഗണ്‍ ഫ്ലൈയുടെ പരിണാമത്തെപ്പറ്റി കാളി ഇവിടെ എഴുന്നള്ളിച്ച അസംബന്ധം 'പേരുപറഞ്ഞു കളിച്ച' പൊത്തകത്തിലുണ്ടോ എന്നാണു ചോദ്യം.അതൊക്കെ ,ഇന്റര്‍നെറ്റിലെ പൊട്ടും പൊടിക്കുമപ്പുറം ഒരു പുസ്തകവും കൈകൊണ്ടു തൊടാത്ത
കാളിക്കെങ്ങനെ മനസ്സിലാകാന്‍? "കാട്ടുകോഴിക്കെന്തു വിഷുവും സംക്രാന്തിയും, ഇല്ലേ. "

സത്യാന്വേഷി said...

>>>>>രവിചന്ദ്രന്‌ ഓശാന പാടേണ്ട അവശ്യമെനിക്കില്ല. അദ്ദേഹം എന്നേക്കാള്‍ കൂടുതല്‍ അറിവുള്ള വ്യക്തിയാണ്..ടെലെസ്കോപ്പ് വിവര്‍ത്തനം ചെയ്താല്‍ ദൂരദര്‍ശിനി എന്നാണു കിട്ടുക. പേജു നമ്പറിട്ടാല്‍ താങ്കളെഴുതിയ വിഡ്ഢിത്തം ഇല്ലാതാകില്ല. <<<<<<<

അതു മനസ്സിലായി വായനക്കാര്‍ക്കെല്ലാം. ആശാനു പറ്റിയ ശിഷ്യന്‍ തന്നെ.(അല്ല, യജമാനനു പറ്റിയ അടിമ). ദൂരദര്‍ശിനി എന്നാല്‍ മൈക്രോസ്കോപ്പെന്നാവും അടിമ വിചാരിച്ചുവച്ചിരിക്കുന്നത്! പേജുനംബറിടാനും ഇടാതിരിക്കാനും ആ പുസ്തകം,ജന്മനാ പുസ്തകവിരോധിയായ കാളി കൈകൊണ്ടു തൊട്ടിട്ടുവേണ്ടേ?"കാട്ടുകോഴിക്കെന്തു വിഷുവും സംക്രാന്തിയും, ഇല്ലേ."

സത്യാന്വേഷി said...

>>>ആ ബ്ളോഗിന്റെ പേരു തന്നെ ഡോക്കിന്‍സ് നിരൂപണം എന്നാണ്. അതെങ്ങനെ രവിചന്ദ്രന്റെ പുസ്തകത്തേപ്പറ്റിയാണെന്ന് പറയും സത്യാന്വേഷി? മലയാളത്തിലേക്ക് മാത്രമല്ല, ലോകത്തെ മിക്കഭാഷകളിലേക്കും ഡോക്കിന്‍സിന്റെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.<<<<

ഇതാണു ഞാന്‍ നേരത്തെ പറഞ്ഞത്, കാളി ആ പുസ്തകം കൈകൊണ്ടു തൊടുക പോയിട്ട് ദൃഷ്ടിയാല്‍ കണ്ടിട്ടുപോലുമില്ലെന്നു ഞാന്‍ തറപ്പിച്ചു പറയുന്നത്. രവിചന്ദ്രന്റെ പുസ്തകം ഡോക്കിന്‍സിന്റെ പുസ്തകത്തിന്റെ വിവര്‍ത്തനമാണെന്ന് കാളിയോട് ആരാണു പറഞ്ഞത്?

സത്യാന്വേഷി said...

>>ഒരു തെറ്റ് ഹുസൈന്‍ സമ്മതിക്കുകയും അടുത്ത എഡിഷിനില്‍ തിരുത്തുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്.<<<
അങ്ങനെയാണ് മാന്യന്മാര്‍. പറ്റിയ തെറ്റ് തെറ്റാണെന്ന് സമ്മതിക്കുകയും തിരുത്തുകയും ചെയ്യും. അല്ലാതെ കാളിയേയും മണ്ടച്ചാര്‍ സുശീലിനെയും പോലെ മൈക്രോസ്കോപ്പു കൊണ്ടും വാനനിരീക്ഷണം നടത്താമെന്നു പറഞ്ഞ് തെറ്റിനെ വീണ്ടും വീണ്ടും ന്യായീകരിക്കാന്‍ ശ്രമിക്കില്ല.

kaalidaasan said...

>>>>>കാളിയുടെ കണ്ടുപിടിത്തമാണെങ്കില്‍ അതു തെറ്റാണെന്ന് തെളിയിക്കാന്‍ പറ്റുമെങ്കില്‍ തെളിയിക്കാന്‍ എന്നോട് ആവശ്യപ്പെടുന്ന കാളി ശരിക്കും കെഴങ്ങന്‍ തന്നെ! ഏതെങ്കിലും കണ്ടുപിടിത്തം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അവരാണ് അത് മറ്റുള്ളവര്‍ക്കു ബോധ്യമാകും വിധം തെളിയിക്കേണ്ടത്. അതിനു പറ്റിയില്ലെങ്കില്‍ അതിനെ കണ്ടുപിടുത്തം എന്നല്ല, കണ്ടിപിടിത്തം എന്നാണു പറയുക.<<<<

ഭ്റൂണ ശാസ്ത്രം പരിണാമത്തിനുള്ള തെളിവാണെന്ന് പരിണാമ ശാസ്ത്രം പഠിപ്പിക്കുന്നുണ്ട് എന്നത് ആ ശാസ്ത്രത്തേക്കുറിച്ച് അടിസ്ഥാനവിവരമുള്ള എല്ലാവര്‍ക്കുമറിയാം. അതെനെറ്റ് കണ്ടുപിടുത്തമല്ല എന്ന് തെളിയിക്കാനാര്‍ക്കും നിഷ്പ്രയസം കഴിയും. അത് തെളിയിക്കാന്‍ ഞാനാവശ്യപ്പെട്ടത് അങ്ങനെയെങ്കിലും പരിണാമ ശാസ്ത്രത്തേക്കുറിച്ചുള്ള ഒരു പുസ്തകമെങ്കിലും താങ്കള്‍ വായിക്കുമെന്ന് കരുതിയാണ്.

ഇംഗ്ളീഷ് അറിയുന്നവര്‍ക്ക് വായിച്ചു മനസിലാക്കാന്‍ പറ്റും വിധം തെളിവുകള്‍ നല്‍കിയിട്ടും, തന്റെ കണ്ടുപിടുത്തമാണോ, എന്നു ചോദിച്ചാല്‍ ഇങ്ങനെയേ മറുപടി പറയാന്‍ പറ്റൂ.

ഭ്റൂണ ശാസ്ത്രം പരിണാമത്തിനു തെളിവാണെന്ന് ഡാര്‍വിന്‍ മുതലുള്ള അനേകം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പരിണാമത്തേക്കുറിച്ച് എഴുതപ്പെട്ട എല്ലാ പുസ്തകങ്ങളിലും അതുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ എഴുതി വച്ചിട്ടും ഇതു പോലെ ചോദിച്ചുകൊണ്ടിരുന്നാല്‍ ഈ മറുപടിയേ എനിക്കു തരാന്‍ ആകൂ. അത് കണ്ടിപിടിത്തമാണെന്നൊക്കെ തോന്നുന്നത് ഹുസൈന്റെ കണ്ടിപിടിക്കല്‍ ഹോബിയാക്കിയതുകൊണ്ടാണ്.

സത്യാന്വേഷി ഒരു കെഴങ്ങനാണെന്ന് ഞാന്‍ പറയില്ല. കൌശലക്കാരനാണ്. ഹുസൈനു വേണ്ടി ചവേറാകുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയും കണക്കുകൂട്ടലോടെയുമാണെന്നേ ഞാന്‍ മനസിലാക്കുന്നുള്ളു.

kaalidaasan said...

>>>>>"പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ ജീവനുണ്ടായെന്ന്" കാളി "എഴുതിയതായി" ഞാന്‍ തെളിവുസഹിതം തെളിയിച്ചാലോ? <<<<

ഹുസൈന്‍ പലതും തെളിയിക്കുന്നില്ലേ. അതു പോലെ തെളിയിക്ക്.

kaalidaasan said...

>>>>>ഇതെന്താ പുസ്തകത്തിന്റെ പേരു പറഞ്ഞുള്ള കളിയോ കാളീ? ഡ്രാഗണ്‍ ഫ്ലൈയുടെ പരിണാമത്തെപ്പറ്റി കാളി ഇവിടെ എഴുന്നള്ളിച്ച അസംബന്ധം 'പേരുപറഞ്ഞു കളിച്ച' പൊത്തകത്തിലുണ്ടോ എന്നാണു ചോദ്യം.<<<<

ഡ്രാഗണ്‍ ഫ്ളൈ ഉള്‍പ്പടെയുള്ള എല്ലാ ജീവികളുടെയും ജീവിതചക്രം പരിണാമത്തിനു തെളിവായിട്ട് പരിണാമ പുസ്തകങ്ങളിലെല്ലാമുണ്ട്. ഓരോ ജീവിടെയും പേരെടുത്തു പറഞ്ഞാല്‍ സത്യാന്വേഷിയുടെ ജീവിതകാലത്തൊന്നും അത് വായിച്ചു തീരില്ല. ചിന്തശേഷിയുള്ളവര്‍ക്ക് അത് മനസിലാകും. ചിന്താശേഷി ഹുസൈനോടൊപ്പം ഏഴാം നൂറ്റാണ്ടില്‍ പണയം വച്ചാല്‍ അത് മനസിലാകില്ല.

kaalidaasan said...

>>>>>അതു മനസ്സിലായി വായനക്കാര്‍ക്കെല്ലാം. ആശാനു പറ്റിയ ശിഷ്യന്‍ തന്നെ.(അല്ല, യജമാനനു പറ്റിയ അടിമ). ദൂരദര്‍ശിനി എന്നാല്‍ മൈക്രോസ്കോപ്പെന്നാവും അടിമ വിചാരിച്ചുവച്ചിരിക്കുന്നത്! .പേജുനംബറിടാനും ഇടാതിരിക്കാനും ആ പുസ്തകം,ജന്മനാ പുസ്തകവിരോധിയായ കാളി കൈകൊണ്ടു തൊട്ടിട്ടുവേണ്ടേ?<<<<

പുസ്തകം കൈ കൊണ്ട് തൊട്ടതിനു തെളിവാണല്ലോ, ചൊവ്വയേ നിരീക്ഷിക്കുന്ന കാര്യമാണു രവിചന്ദ്രന്‍ പറഞ്ഞതെന്ന് പേജ് നമ്പറിട്ട് ഇവിടെ എഴുതിയത്. അവിടെ തകര്‍ന്നു വീഴുന്നു സത്യാന്വേഷി താങ്കളുടെ പുസ്തകവായനയുടെ രഹസ്യം.

മൈക്രോസ്കോപ്പുപയോഗിച്ച് ചൊവ്വയെ കാണാം എന്ന് രവിചന്ദ്രന്‍ എഴുതിയിട്ടുണ്ടെങ്കിലേ എനിക്കവിടെ പ്രശ്നമുള്ളു. ബെര്‍ട്രാണ്ട് റസല്‍ പരാമര്‍ശിച്ച ഒരു analogy യില്‍ ടെലെസ്കോപ്പ് എന്നെഴുതിയത് മൈക്രോസ്ക്കോപ്പ് എന്നായിപ്പോയത് അതിന്റെ ഉദ്ദേശ്യത്തെ ഒരിക്കലും മാറ്റിമറിക്കില്ല. വെറും ഒരു ഭാവനയേപ്പറ്റിയാണ്‌ റസല്‍ പരാമര്‍ശിച്ചത്. ഭൂമിക്കും ചൊവ്വക്കും ഇടയില്‍ ഒരു ചായക്കപ്പ് സൂര്യനെ ചുറ്റുന്നുണ്ടെങ്കിലേ അതിലെ ഭാവനക്ക് പ്രസക്തിയുമുള്ളു. അതേ പുസ്തകത്തില്‍ മറ്റൊരിടത്ത് ടെലസ്കോപ്പ് തന്നെയെന്ന് എഴുതിയതു കൊണ്ട്, നോട്ടപ്പിശകാണെന്ന് മനസിലാക്കാനുള്ള വിവേകം എനിക്കുണ്ട്.

മില്യണ്‍ എന്നത് കോടിയാണെന്നു ധരിച്ചു വച്ചിട്ട്, എഴുതിയ എല്ലായിടത്തും അതു തന്നെ ഉപയോഗിച്ചിരിക്കുന്നത് അറിവില്ലായ്മതന്നെയാണന്വേഷി. അത് നോട്ടപ്പിശകല്ല.

ഹുസൈന്റെ ഈ അബദ്ധങ്ങളൊന്നുമാരും ഉയര്‍ത്തികൊണ്ടു വരില്ലായിരുന്നു. ഹുസൈനും താങ്കളും പല വേദികളിലും വെല്ലുവിളിച്ചതുകൊണ്ടാണിതൊക്കെ സംഭവിച്ചത്. അതിനു നിയന്ത്രണം വിട്ടിട്ടു കാര്യമില്ല അന്വേഷി. ചോദിച്ചു വാങ്ങിയതാണ്.

പിന്നെ ഹുസൈന്റെ മണ്ടത്തരങ്ങള്‍ക്ക് കണക്കൊപ്പിക്കാനാണുദ്ദേശ്യമെങ്കില്‍ മതി വരുവോളം ഇതു തന്നെ എഴുതിക്കൊണ്ടിരിക്കുക.

kaalidaasan said...

>>>>>ഇതാണു ഞാന്‍ നേരത്തെ പറഞ്ഞത്, കാളി ആ പുസ്തകം കൈകൊണ്ടു തൊടുക പോയിട്ട് ദൃഷ്ടിയാല്‍ കണ്ടിട്ടുപോലുമില്ലെന്നു ഞാന്‍ തറപ്പിച്ചു പറയുന്നത്. രവിചന്ദ്രന്റെ പുസ്തകം ഡോക്കിന്‍സിന്റെ പുസ്തകത്തിന്റെ വിവര്‍ത്തനമാണെന്ന് കാളിയോട് ആരാണു പറഞ്ഞത്?<<<<

രവിചന്ദ്രന്റെ പുസ്തകം ഏതു പുസ്തകത്തിന്റെ വിവര്‍ത്തനമാണെന്ന് ഹുസൈനോട് ചോദിച്ചു മനസിലാക്കുക. ഹുസൈന്റെ ബ്ളോഗിന്റെ നെട്ടിയിലൊട്ടിച്ചു വച്ചിരിക്കുന്ന വാചകമിതാണ്.

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.


തന്റെ God Delusion എന്ന പുസ്തകത്തിലാണ്‌ റസലിന്റെ celestial teapot നേക്കുറിച്ച് Richard Dawkins എഴുതിയതെന്ന്, അത് വായിച്ചിട്ടുള്ളവര്‍ക്കൊക്കെ അറിയാം. അതല്ല രവിചന്ദ്രന്‍  തന്റെ നാസ്തികനായ ദൈവം എന്ന പുസ്തകത്തില്‍ പകര്‍ത്തിയതെന്ന് സത്യാന്വേഷി വിശ്വസിക്കുന്നതില്‍ ഞാന്‍ ഒരെതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല.

ഞാന്‍ ആ പുസ്തകം കൈ കൊണ്ട് തൊട്ടോ കാലുകൊണ്ട് തൊട്ടോ എന്നതിനു യാതൊരു പ്രസക്തിയുമില്ല അന്വേഷി.

നേക്കുറിച്ച് രവിചചന്ദ്രന്‍  തന്റെ   തന്റെ പുസ്തകത്തിലെഴുതിയത് ആരുടെ ഏതു പുസ്തകത്തില്‍ നിന്നും പകര്‍ത്തിയതാണെന്ന് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. എനിക്കും സത്യം അറിയാന്‍ ആഗ്രഹമുണ്ട്.

kaalidaasan said...

>>>>>ഇതാണു ഞാന്‍ നേരത്തെ പറഞ്ഞത്, കാളി ആ പുസ്തകം കൈകൊണ്ടു തൊടുക പോയിട്ട് ദൃഷ്ടിയാല്‍ കണ്ടിട്ടുപോലുമില്ലെന്നു ഞാന്‍ തറപ്പിച്ചു പറയുന്നത്. രവിചന്ദ്രന്റെ പുസ്തകം ഡോക്കിന്‍സിന്റെ പുസ്തകത്തിന്റെ വിവര്‍ത്തനമാണെന്ന് കാളിയോട് ആരാണു പറഞ്ഞത്?<<<<

രവിചന്ദ്രന്റെ പുസ്തകം ഏതു പുസ്തകത്തിന്റെ വിവര്‍ത്തനമാണെന്ന് ഹുസൈനോട് ചോദിച്ചു മനസിലാക്കുക. ഹുസൈന്റെ ബ്ളോഗിന്റെ നെട്ടിയിലൊട്ടിച്ചു വച്ചിരിക്കുന്ന വാചകമിതാണ്.

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). ഈ കൃതിയുടെ ഖണ്ഡനം സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്.അത് ഇവിടെയും പോസ്റ്റു ചെയ്യുന്നു. ഇതു സംബന്ധമായി മലയാളം ബ്ലോഗുകളില്‍ വരുന്ന വിമര്‍ശനങ്ങളെയും സന്ദര്‍ഭാനുസാരം ഈ ബ്ലോഗില്‍ വിശകലനം ചെയ്യുന്നതാണ്.


തന്റെ God Delusion എന്ന പുസ്തകത്തിലാണ്‌ റസലിന്റെ celestial teapot നേക്കുറിച്ച് Richard Dawkins എഴുതിയതെന്ന്, അത് വായിച്ചിട്ടുള്ളവര്‍ക്കൊക്കെ അറിയാം. അതല്ല രവിചന്ദ്രന്‍  തന്റെ നാസ്തികനായ ദൈവം എന്ന പുസ്തകത്തില്‍ പകര്‍ത്തിയതെന്ന് സത്യാന്വേഷി വിശ്വസിക്കുന്നതില്‍ ഞാന്‍ ഒരെതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല.

ഞാന്‍ ആ പുസ്തകം കൈ കൊണ്ട് തൊട്ടോ കാലുകൊണ്ട് തൊട്ടോ എന്നതിനു യാതൊരു പ്രസക്തിയുമില്ല അന്വേഷി.

Celestial teapot നേക്കുറിച്ച് രവിചചന്ദ്രന്‍  തന്റെ   പുസ്തകത്തിലെഴുതിയത് ആരുടെ ഏതു പുസ്തകത്തില്‍ നിന്നും പകര്‍ത്തിയതാണെന്ന് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. എനിക്കും സത്യം അറിയാന്‍ ആഗ്രഹമുണ്ട്.

kaalidaasan said...

>>>>>അങ്ങനെയാണ് മാന്യന്മാര്‍. പറ്റിയ തെറ്റ് തെറ്റാണെന്ന് സമ്മതിക്കുകയും തിരുത്തുകയും ചെയ്യും. <<<<

അത് മാന്യന്‍മാരുടെ കാര്യം.

എന്റെ പുത്തകത്തിലെ ഒരു തെറ്റെങ്കിലും ചൂണ്ടിക്കാണിക്ക് എന്ന് വഴിയെ വരുന്ന എല്ലാവരെയും വെല്ലുവിളിക്കുന്നത് ഏത് ലോകത്തെ മാന്യതയാണന്വേഷി?

എന്റെ തമ്പ്രാന്റെ പൊത്തകത്തിലെ ഒരു തെറ്റെങ്കിലും ചൂണ്ടിക്കാണിക്ക്, എന്ന് ഒരടിമ ടിപ്പണി ചമയ്ക്കുന്നത് ഏത് ലോകത്തെ മാന്യതയാണന്വേഷി?

സുശീല്‍ കുമാര്‍ said...

സി രവിചന്ദ്രന്റെ നാസ്തികനായ ദൈവം എന്ന ഗ്രന്ഥത്തെ കറന്റ്ബുക്സ് ബുള്ളറ്റിനില്‍ ശ്രീ. സിദ്ധീഖ് തൊടുപുഴ പരിചയപ്പെടുത്തുന്നത് ഇവിടെ വായിക്കാം. 19-ആം പേജ് നോക്കുക.

എന്‍ എം ഹുസൈന്‍ said...

മൈക്രേസ്കോപ്പ് ഉപയോഗിച്ചു വാനനിരീക്ഷണം നടത്താമെന്ന് നാസ്തികനായ ദൈവത്തിന്റെ 69 -ാം പേജില്‍ രവിചന്ദ്രന്‍ എഴുതിയിട്ടുണ്ട്. റസ്സല്‍ ഇംഗ്ലീഷില്‍ ടെലിസ്കോപ്പ് എന്നെഴുതിയത് രവിചന്ദ്രന്‍ മലയാളത്തിലാക്കിയപ്പോള്‍ മൈക്രോസ്കോപ്പായി! എന്നാല്‍ ഈ അബദ്ധം ന്യായീകരിക്കാന്‍ സുശീല്‍ നിര്‍ബന്ധിതനായി. പിന്നെ സംഭവിച്ചത് ആന മഠയത്തങ്ങളുടെ പ്രവാഹമായിരുന്നു. എന്റെ ഒരു പിശകു ചൂണ്ടിക്കാട്ടാനിറങ്ങിയ സുശീല്‍ അതുവഴി ചുരുങ്ങിയത് പത്ത് ആന മഠയത്തങ്ങളെങ്കിലും എഴുതേണ്ടിവരുമെന്നര്‍ഥം! ഒരു പിശകു കണ്ടെത്താന്‍ സുശീല്‍കുമാറിനു ചെലവ് പത്തു മഠയത്തങ്ങള്‍ ‍!!!

സുശീല്‍ കുമാര്‍ said...

മല എലിയെ പ്രസവിച്ചു. ഇതാണോ മരമണ്ടനും, മരത്തലയനും, പൊങ്ങനുമല്ലാത്ത സത്യാന്വേഷി 'നാളെ' 'നാളെ' എന്ന് ലോട്ടറിക്കച്ചവടം പോലെ വിളിച്ചുപറഞ്ഞിരുന്ന മറുപടി!!!! കഷ്ടം സാബ്.

ശ്രീ. രവിചന്ദ്രന്‍ തന്നോട് നേരിട്ട് തെറ്റാണെന്ന് സമ്മതിച്ചുവെന്ന് ശ്രീ. ഹുസ്സൈന്‍ തന്നെ പറയുന്ന നാസ്തികനായ ദൈവത്തിലെ ശ്രദ്ധക്കുറവ് മൂലമുണ്ടായ ഒരു തെറ്റ്, അത് തെറ്റിപ്പോയതാണെന്ന് സമ്മതിച്ചിട്ടും തലങ്ങും വിലങ്ങുമെടുത്തിട്ട് ഖണ്ഡിച്ച ഖണ്ഡനമാഹാത്മ്യം മഹത്തരം.

kaalidaasan said...

>>>>രവിചന്ദ്രന്റെ പുസ്തകം ഡോക്കിന്‍സിന്റെ പുസ്തകത്തിന്റെ വിവര്‍ത്തനമാണെന്ന് കാളിയോട് ആരാണു പറഞ്ഞത്?<<<<

സത്യാന്വേഷിയുടെ ഈ ചോദ്യത്തിനുള്ള മറുപടി തമ്പ്രാനായ ഹുസൈന്‍ സാര്‍ തന്നെ പറയുന്നു. അദ്ദേഹത്തിന്റെ ഡോക്കിന്‍സ് നിരൂപണത്തിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ എഴുതി വച്ചിരിക്കുന്നതിങ്ങനെ.

റസ്സലിന്റെ വാക്യങ്ങള്‍ ക്വട്ടേഷന്‍ മാര്‍ക്കോടെ മലയാളത്തിലേക്കു തര്‍ജുമ ചെയ്ത പ്രൊഫ: രവിചന്ദ്രന്‍ ഇംഗ്ലീഷിലെ ടെലിസ്കോപ്പിന്റെ സ്ഥാനത്ത് മൈക്രോസ്കോപ്പ് എന്നാണ് എഴുതിയത്.


റസ്സലിന്റെ വാക്യങ്ങള്‍ മലയാളത്തിലേക്കു പ്രൊഫ. രവിചന്ദ്രന്‍ തര്‍ജുമ ചെയ്തതാണെന്ന് ഹുസൈന്‍ പറയുന്നു. തര്‍ജ്ജമ ചെയ്തതാണോ എന്ന് അടിമ മറ്റുള്ളവരോട് ചോദിച്ചു നടക്കുന്നു. തര്‍ജുമയും വിവര്‍ത്തനവും രണ്ടാണെന്ന് ഒരു പക്ഷെ അടിമ കരുതുന്നുണ്ടാകും.

സത്യാന്വേഷി said...

>>>ഭ്റൂണ ശാസ്ത്രം പരിണാമത്തിനുള്ള തെളിവാണെന്ന് പരിണാമ ശാസ്ത്രം പഠിപ്പിക്കുന്നുണ്ട് എന്നത് ആ ശാസ്ത്രത്തേക്കുറിച്ച് അടിസ്ഥാനവിവരമുള്ള എല്ലാവര്‍ക്കുമറിയാം<<<

ഓഹോ. വലിയ കണ്ടിപിടിത്തമാണല്ലോ!
ഭ്രൂണശാസ്ത്രത്തെ പരിണാമത്തിനുള്ള തെളിവായി അവതരിപ്പിച്ച ഏണസ്റ്റ് ഹൈക്കല്‍ കൃത്രിമങ്ങള്‍ കാണിച്ച തട്ടിപ്പുവീരനാണെന്നു ദശകങ്ങള്‍ക്കു മുന്‍പേ തെളിഞ്ഞ കാര്യമാണ്. അതു തുറന്നുകാട്ടി ബ്രിട്ടീഷ് ബയോളജിസ്റ്റായ സര്‍ ഡി ബീര്‍ 1971ല്‍ത്തന്നെ Embryos and Ancestors എന്ന കൃതിയെഴുതിയിരുന്നതുമാണ്. അതിനെക്കുറിച്ചൊന്നും കേട്ടുകേള്‍വിപോലും ഇല്ലാത്ത കാളി,ഒരു ഫ്രൂണചാത്രവുമായി എഴുന്നള്ളി ഭൂലോക പരിണാമജ്ഞനായി ഞെളിയുന്നു. കാളി ഏതു നൂറ്റാണ്ടിലാണു ജീവിക്കുന്നത്?

സത്യാന്വേഷി said...

>> സത്യാന്വേഷി ഒരു കെഴങ്ങനാണെന്ന് ഞാന്‍ പറയില്ല. കൌശലക്കാരനാണ്. ഹുസൈനു വേണ്ടി ചവേറാകുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയും കണക്കുകൂട്ടലോടെയുമാണെന്നേ ഞാന്‍ മനസിലാക്കുന്നുള്ളു.<<<

ഞാനിക്കാര്യം ഒളിച്ചുവച്ചു നടക്കയായിപുന്നു. കാളി അതു കണ്ടുപിടിച്ചു കളഞ്ഞല്ലോ.

സത്യാന്വേഷി said...

>>>>>"പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ ജീവനുണ്ടായെന്ന്" കാളി "എഴുതിയതായി" ഞാന്‍ തെളിവുസഹിതം തെളിയിച്ചാലോ? <<<<

]]ഹുസൈന്‍ പലതും തെളിയിക്കുന്നില്ലേ. അതു പോലെ തെളിയിക്ക്.[[[

'പ്രകൃതി നിര്‍ധാരണത്തിലൂടെ ജീവനുണ്ടെന്ന് ഡാര്‍വിന്‍ എവിടെ എഴുതിയെന്നു വ്യക്തമാക്കാമോ'എന്നു ഹുസൈന്‍ ചോദിച്ചപ്പോള്‍ "വ്യക്തമാക്കാം "എന്നു പറഞ്ഞുകൊണ്ട് കാളി എഴുതിയ മറുപടി ഞാന്‍ ഹാജരാക്കട്ടെ എന്നു ചോദിച്ചപ്പോള്‍ വാലും ചുരുട്ടി ഓടിയല്ലോ. !

ഡ്രാഗണ്‍ ഫ്ലൈയുടെ ലൈഫ് സൈക്കിള്‍ പരിണാമത്തിനു തെളിവാണെന്നു പറഞ്ഞ ഒരൊറ്റ പരിണാമ വിദഗ്ധനെയെങ്കിലും ഹാജരാക്കാതെ, അങ്ങനെ എഴുതിയ ഒരു പരിണാമ ശാസ്ത്ര കൃതിയെങ്കിലും ചൂണ്ടിക്കാണിക്കാതെ ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയുടെയും ലിങ്ക് നല്‍കിയാല്‍ (പൊത്തകം കൈകൊണ്ടോ കാലുകൊണ്ടോ തൊടുന്ന പതിവില്ലല്ലോ)കാളിയുടെ അവകാശവാദം ആരംഗീകരിക്കുമെന്നാണ്?

സത്യാന്വേഷി said...

>>ഡ്രാഗണ്‍ ഫ്ളൈ ഉള്‍പ്പടെയുള്ള എല്ലാ ജീവികളുടെയും ജീവിതചക്രം പരിണാമത്തിനു തെളിവായിട്ട് പരിണാമ പുസ്തകങ്ങളിലെല്ലാമുണ്ട്.ഓരോ ജീവിടെയും പേരെടുത്തു പറഞ്ഞാല്‍ സത്യാന്വേഷിയുടെ ജീവിതകാലത്തൊന്നും അത് വായിച്ചു തീരില്ല. <<<

ഏതെങ്കിലും പരിണാമ ശാസ്ത്രഗ്രന്ഥം ഹാജരാക്കൂ കാളീ. ഓരോ ജീവിയുടെയും പേരെടുത്തു പറയണമെന്നില്ല. ഒരു ജീവിയുടെ പേരെടുത്തു പറഞ്ഞിട്ടുള്ള ആ കെരന്തം ഒന്നു ഹാജരാക്കൂ.

സത്യാന്വേഷി said...

>>>മൈക്രോസ്കോപ്പുപയോഗിച്ച് ചൊവ്വയെ കാണാം എന്ന് രവിചന്ദ്രന്‍ എഴുതിയിട്ടുണ്ടെങ്കിലേ എനിക്കവിടെ പ്രശ്നമുള്ളു. ബെര്‍ട്രാണ്ട് റസല്‍ പരാമര്‍ശിച്ച ഒരു analogy യില്‍ ടെലെസ്കോപ്പ് എന്നെഴുതിയത് മൈക്രോസ്ക്കോപ്പ് എന്നായിപ്പോയത് അതിന്റെ ഉദ്ദേശ്യത്തെ ഒരിക്കലും മാറ്റിമറിക്കില്ല. വെറും ഒരു ഭാവനയേപ്പറ്റിയാണ്‌ റസല്‍ പരാമര്‍ശിച്ചത്. ഭൂമിക്കും ചൊവ്വക്കും ഇടയില്‍ ഒരു ചായക്കപ്പ് സൂര്യനെ ചുറ്റുന്നുണ്ടെങ്കിലേ അതിലെ ഭാവനക്ക് പ്രസക്തിയുമുള്ളു. അതേ പുസ്തകത്തില്‍ മറ്റൊരിടത്ത് ടെലസ്കോപ്പ് തന്നെയെന്ന് എഴുതിയതു കൊണ്ട്, നോട്ടപ്പിശകാണെന്ന് മനസിലാക്കാനുള്ള വിവേകം എനിക്കുണ്ട്. <<<

ചൊവ്വക്കും ഭൂമിക്കുമിടയിലെ ഭ്രമണപഥത്തില്‍ സൂര്യനെ ചുറ്റുന്ന ചായക്കപ്പ് കാണാന്‍ കാളിയെപ്പോലുള്ള മന്ദബുദ്ധികളല്ലാതെ മറ്റാരെങ്കിലും മൈക്രോസ്കോപ്പ് ഉപയോഗിക്കുമോ? സാങ്കല്പിക ഉദാഹരണത്തില്‍ മൈക്രോസ്കോപ്പും ആകാമെന്നു പറയുന്ന കാളി ബൂലോക മന്ദബുദ്ധികളില്‍ സുശീലിനെയും കവച്ചുവച്ച് ഒന്നാമനാകാനുള്ള ശ്രമത്തിലാണല്ലേ? ടെലിസ്കോപ്പ് സംബന്ധിച്ചുള്ള സുശീലിന്റെ ആന മഠയത്തങ്ങള്‍ വായിക്കൂ കാളീ.(അതു വായിച്ചാലൊന്നും കാളിക്കും കൂട്ടര്‍ക്കും തലയിലോട്ടു കയറില്ലെന്നറിയാം. തലക്കകത്ത് കളിമണ്ണല്ലാതെ മറ്റെന്തെങ്കിലും ഉണ്ടായിട്ടുവേണ്ടേ?)

സത്യാന്വേഷി said...

>>>രവിചന്ദ്രന്റെ പുസ്തകം ഏതു പുസ്തകത്തിന്റെ വിവര്‍ത്തനമാണെന്ന് ഹുസൈനോട് ചോദിച്ചു മനസിലാക്കുക. ഹുസൈന്റെ ബ്ളോഗിന്റെ നെട്ടിയിലൊട്ടിച്ചു വച്ചിരിക്കുന്ന വാചകമിതാണ്...............<<<

ഒരു 'കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നു' എന്നാല്‍ വിവര്‍ത്തനമാകുന്നതെങ്ങനെയാണു കാളി? കൃതിയുടെ മലയാള പരിഭാഷ എന്നാണു വിവര്‍ത്തനത്തിനു പറയുക. ആട്ടെ, നാസ്തികനായ ദൈവം , റിച്ചാഡ് ഡോക്കിന്‍സിന്റെ കൃതിയുടെ വിവര്‍ത്തനമാണെന്ന് പ്രൊഫ രവിചന്ദ്രന്‍ ആ കൃതിയില്‍ എവിടെയെങ്കിലും അവകാശപ്പെട്ടിട്ടുള്ളതായി കാളിക്കു ചൂണ്ടിക്കാണിക്കാനാവുമോ? ഗ്രന്ഥകാരനു തന്നെ അതു വിവര്‍ത്തനമാണെന്നു പറയാനുള്ള കോപ്പില്ലാത്തപ്പോള്‍ അടിമ അതു പറയുന്നത് യശമാനനെ ധിക്കരിക്കലല്ലേ?

സത്യാന്വേഷി said...

>>>അത് മാന്യന്‍മാരുടെ കാര്യം.<<<

"അതു മാന്യന്മാരുടെ കാര്യ "മെന്ന് സമ്മതിച്ചതില്‍ നിന്ന് ബൂലോക നുണയനായ കാളി അതില്‍ പെടില്ലെന്നു സ്വയം തെളിയിച്ചതിനു നന്ദി.

kaalidaasan said...

>>>>>ഭ്രൂണശാസ്ത്രത്തെ പരിണാമത്തിനുള്ള തെളിവായി അവതരിപ്പിച്ച ഏണസ്റ്റ് ഹൈക്കല്‍ കൃത്രിമങ്ങള്‍ കാണിച്ച തട്ടിപ്പുവീരനാണെന്നു ദശകങ്ങള്‍ക്കു മുന്‍പേ തെളിഞ്ഞ കാര്യമാണ്. അതു തുറന്നുകാട്ടി ബ്രിട്ടീഷ് ബയോളജിസ്റ്റായ സര്‍ ഡി ബീര്‍ 1971ല്‍ത്തന്നെ Embryos and Ancestors എന്ന കൃതിയെഴുതിയിരുന്നതുമാണ്. അതിനെക്കുറിച്ചൊന്നും കേട്ടുകേള്‍വിപോലും ഇല്ലാത്ത കാളി,ഒരു ഫ്രൂണചാത്രവുമായി എഴുന്നള്ളി ഭൂലോക പരിണാമജ്ഞനായി ഞെളിയുന്നു. കാളി ഏതു നൂറ്റാണ്ടിലാണു ജീവിക്കുന്നത്<<<<

ഡാര്‍വിന്‍ മുതലുള്ള എല്ലാ പരിണാമ ശാസ്ത്രജ്ഞരും തട്ടിപ്പുകാരാണെന്ന് പല സൃഷ്ടിവാദികളും  പലയിടത്തും എഴുതി വച്ചിട്ടുണ്ട്. അന്വേഷിയുടെ തമ്പ്രാന്റെ പണി അതൊക്കെ മലയാളത്തിലാക്കുക എന്നതല്ലേ. അടിമ അതൊക്കെ വിശ്വസിച്ച് കൊള്ളണം. അല്ലാതെ എന്തടിമത്തം. ഏണസ്റ്റ് ഹൈക്കല്‍ കൃത്രിമങ്ങള്‍ കാണിച്ച തട്ടിപ്പുവീരനാണെന്ന് ഒരു സൃഷ്ടിവാദി പറയുമ്പോഴേക്കും നിലപാടുമാറ്റാന്‍  ഞാന്‍ സത്യാന്വേഷിയൊന്നുമല്ല.

kaalidaasan said...

>>>>>'പ്രകൃതി നിര്‍ധാരണത്തിലൂടെ ജീവനുണ്ടെന്ന് ഡാര്‍വിന്‍ എവിടെ എഴുതിയെന്നു വ്യക്തമാക്കാമോ'എന്നു ഹുസൈന്‍ ചോദിച്ചപ്പോള്‍ "വ്യക്തമാക്കാം "എന്നു പറഞ്ഞുകൊണ്ട് കാളി എഴുതിയ മറുപടി ഞാന്‍ ഹാജരാക്കട്ടെ എന്നു ചോദിച്ചപ്പോള്‍ വാലും ചുരുട്ടി ഓടിയല്ലോ. <<<<

കാളിദാസന്‍ വാലും ചുരുട്ടി ഓടണമെന്നത് തമ്പ്രാന്റെയും അടിയാന്റെയം ​മോഹമാണ്. പക്ഷെ അത് പൂവണിയുമെന്നു തോന്നുന്നില്ല. കാളിദാസനിഷ്ടമുള്ള സമയത്തോളം ബ്ളോഗുകളില്‍ കാളിദാസനെഴുതും സത്യാന്വേഷി.

Natural ആയ selection നിലൂടെ തന്നെ, ഒരു ദൈവത്തിന്റെയും ഇടപെടലില്ലാതെ തികച്ചും natural ആയി തന്നെ ജീവനുണ്ടായി എന്ന് ഡാര്‍വിന്‍ ഒരു സ്വകാര്യ കത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് എവിടെ പറയുന്നതിനും എനിക്കു മടിയില്ല.

kaalidaasan said...

>>>>>ഡ്രാഗണ്‍ ഫ്ലൈയുടെ ലൈഫ് സൈക്കിള്‍ പരിണാമത്തിനു തെളിവാണെന്നു പറഞ്ഞ ഒരൊറ്റ പരിണാമ വിദഗ്ധനെയെങ്കിലും ഹാജരാക്കാതെ, അങ്ങനെ എഴുതിയ ഒരു പരിണാമ ശാസ്ത്ര കൃതിയെങ്കിലും ചൂണ്ടിക്കാണിക്കാതെ ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയുടെയും ലിങ്ക് നല്‍കിയാല്‍ (പൊത്തകം കൈകൊണ്ടോ കാലുകൊണ്ടോ തൊടുന്ന പതിവില്ലല്ലോ)കാളിയുടെ അവകാശവാദം ആരംഗീകരിക്കുമെന്നാണ്?<<<<

ഡ്രാഗണ്‍ ഫ്ളൈ ഉള്‍പ്പടെയുള്ള എല്ലാ ബഹു കോശ ജീവികളുടെയും ലൈഫ് സൈക്കിളിലെ ഭ്റൂണാവസ്ഥ പരിണാമത്തിനു തെളിവാണെന്ന് പരിണാമ ശാസ്ത്രം അംഗീകരിച്ച സത്യമാണ്. എല്ലാ പരിണാമ പുസ്തകങ്ങളിലും അതുണ്ട്. ഇന്റര്‍നെറ്റില്‍ ലഭ്യമായ അനേകം ലേഖനങ്ങളിലുമതുണ്ട്. അതിന്റെ തെളിവുകളാണു, പല കൃതികളുടെയും പേരുകള്‍ ഉള്‍പ്പടെ, ഞാന്‍ ഹജരാക്കിയത്. സത്യാന്വേഷി അതു വിശ്വസിക്കുമെന്നു കരുതിയുമല്ല. ഇതൊക്കെ വായിക്കുന്ന മറ്റ് പലര്‍ക്കും വേണ്ടയാണത് ഹാജരാക്കിയത്. അവര്‍ വായിച്ചു കൊള്ളും സത്യാന്വേഷി. താങ്കള്‍  ഹുസൈന്‍ ഉരുട്ടിത്തരുന്ന സത്യം മാത്രം അന്വേഷിച്ചാല്‍ മതി. താങ്കളുടെ ബുദ്ധിയില്‍ അതൊന്നും ഒതുങ്ങില്ല.

kaalidaasan said...

>>>>>ചൊവ്വക്കും ഭൂമിക്കുമിടയിലെ ഭ്രമണപഥത്തില്‍ സൂര്യനെ ചുറ്റുന്ന ചായക്കപ്പ് കാണാന്‍ കാളിയെപ്പോലുള്ള മന്ദബുദ്ധികളല്ലാതെ മറ്റാരെങ്കിലും മൈക്രോസ്കോപ്പ് ഉപയോഗിക്കുമോ? <<<<

അപ്പോള്‍ സത്യാന്വേഷി കാഴ്ച്ച ചൊവ്വാ നിരീക്ഷണത്തില്‍  നിന്നും  ഭൂമിക്കും ചൊവ്വയ്ക്കും ഇടയിലേക്ക് മാറ്റി. അത് നല്ലതു തന്നെ.

ഭൂമിക്കും ചൊവ്വക്കുമിടയിലുള്ള ഒരു ഭ്രമണ പഥത്തില്‍ ഒരു ചായക്കപ്പു സൂര്യനെ ചുറ്റുമെന്ന് സത്യാന്വേഷിയേപ്പോലുള്ള ഒരു മന്ദബുദ്ധിയേ വിശ്വസിക്കൂ. Analogy യും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയണമെങ്കില്‍ സത്യാന്വേഷി ഇനിയും മനുഷ്യനായി പരിണമിക്കണം.

kaalidaasan said...

>>>>>ഒരു 'കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നു' എന്നാല്‍ വിവര്‍ത്തനമാകുന്നതെങ്ങനെയാണു കാളി? <<<<

ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചതിനെയാണു താങ്കളുടെ തമ്പ്രാന്‍ തര്‍ജ്ജമ എന്നു വിശേഷിപ്പിച്ചത്. ഡോക്കിന്‍സിന്റെ ചായക്കപ്പ് പരാമര്‍ശം രവിചന്ദ്രന്‍ തര്‍ജ്ജമ ചെയ്തു, എന്നാണു തമ്പ്രാന്‍ മൊഴിഞ്ഞത്.

ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനെയാണു തമ്പ്രാന്‍ തര്‍ജ്ജമ എന്നു വിളിക്കുന്നതെങ്കില്‍, തമ്പ്രാന്‌ തര്‍ജ്ജമ എന്താണെന്നും ആശയം എന്താണെന്നും അറിയില്ല. തമ്പ്രാനറിയാത്തത് അടിയാനുമറിയില്ല. അപ്പോള്‍ അടിയാന്‍ അതെല്ലാം മറന്നേക്കൂ.

kaalidaasan said...

>>>>>"അതു മാന്യന്മാരുടെ കാര്യ "മെന്ന് സമ്മതിച്ചതില്‍ നിന്ന് ബൂലോക നുണയനായ കാളി അതില്‍ പെടില്ലെന്നു സ്വയം തെളിയിച്ചതിനു നന്ദി.<<<<

മാന്യന്‍മാരാരും, എന്റെ പുസ്തകത്തില്‍ ഒരു തെറ്റെങ്കിലും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്ക്, എന്ന വെല്ലുവിളി എല്ലായിടത്തും പതിപ്പിച്ചു വയ്ക്കില്ല. അഹന്തയുള്ള അമാന്യന്‍മാരേ അത് ചെയ്യൂ. . ഒരു fraud അത് പലയിടത്തും പതിപ്പിച്ചു വച്ചു. Fraud ന്റെ അടിയാന്‍ അതേറ്റും പിടിച്ചു. പല തെറ്റുകളും ചൂണ്ടിക്കാണിച്ചപ്പോള്‍, മറ്റുള്ളവരുടെ തെറ്റ് ചൂണ്ടിക്കാട്ടുന്നത് മാന്യതയല്ല സത്യാന്വേഷി. രവിചന്ദ്രന്‍ തന്റെ പുസ്തകത്തിലെ തെറ്റു ചൂണ്ടികാണിക്കാന്‍ ആരെയും വെല്ലുവിളിച്ചിട്ടില്ല അതാണു മാന്യത.

ഒരു ശരാശരി ഇസ്ലാമിസ്റ്റ് കുര്‍ആനിലെ തെറ്റ് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍, അതിനെ നേരിടുന്നത് ബൈബിളിലെ തെറ്റ് ചൂണ്ടിക്കാണിച്ചാണ്. അതേ മാന്യതയേ തമ്പ്രാനും അടിയാനുമുള്ളു.

സത്യാന്വേഷി said...

>>>ഏണസ്റ്റ് ഹൈക്കല്‍ കൃത്രിമങ്ങള്‍ കാണിച്ച തട്ടിപ്പുവീരനാണെന്ന് ഒരു സൃഷ്ടിവാദി പറയുമ്പോഴേക്കും നിലപാടുമാറ്റാന്‍ ഞാന്‍ സത്യാന്വേഷിയൊന്നുമല്ല. <<<<
ഒരിക്കലും സൃഷ്ടിവാദിയായിട്ടില്ലാത്ത പ്രമുഖ പരിണാമവാദിയും ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനും ആയിരുന്ന സര്‍ ഡി ബീറിനെ[British evolutionary embryologist
Sir Gavin Rylands de Beer FRS (1899–1972 )
]സൃഷ്ടിവാദിയാക്കുന്ന ബൂലോക നുണയനും തട്ടിപ്പുവീരനുമായ കാളിദാസനുമായി സത്യസന്ധതയും മര്യാദയുമുള്ള ആര്‍ക്കും സംവാദം പോയിട്ട് മിണ്ടാട്ടം പോലും നടത്താനാവില്ല. ഇതും അയാള്‍ ന്യായീകരിക്കുന്നതു വായനക്കാര്‍ക്കു കാണാം.

>>>Natural ആയ selection നിലൂടെ തന്നെ, ഒരു ദൈവത്തിന്റെയും ഇടപെടലില്ലാതെ തികച്ചും natural ആയി തന്നെ ജീവനുണ്ടായി എന്ന് ഡാര്‍വിന്‍ ഒരു സ്വകാര്യ കത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് എവിടെ പറയുന്നതിനും എനിക്കു മടിയില്ല. <<<
Natural ആയ Selection ലൂടെ ജീവനുണ്ടായെന്നും ഡാര്‍വിന്‍ ഒരിടത്തും എഴുതിയിട്ടില്ല. ഇതും പച്ചക്കള്ളമാണ്.

ഡി ബീര്‍ സൃഷ്ടിവാദിയാണെന്നും " Natural ആയ selection നിലൂടെ ജീവനുണ്ടായെന്ന് ഡാര്‍വിന്‍ പറഞ്ഞു"വെന്നുമുള്ള കാളിയുടെ രണ്ടു വാദങ്ങള്‍ തെളിവു സഹിതം സ്ഥാപിച്ചാല്‍ സമസ്താപരാധങ്ങളും പറഞ്ഞ് ഞാന്‍ സംവാദത്തില്‍ തോറ്റതായി പ്രഖ്യാപിച്ചു പിന്മാറാം. മറിച്ചാണെങ്കില്‍ ?
കാളി പിന്മാറുമോ?

അല്ലാത്തപക്ഷം ഈ --------മോനുമായി സംവാദത്തിനു് ഇനിമേല്‍ ഞാന്‍ തയ്യാറല്ല.

സുശീല്‍ കുമാര്‍ said...

ഇവിടെ സത്യാന്വേഷിയെന്ന വിരുതന്‍ ശങ്കു ദിവസങ്ങളായി തിണ്ണ നിരങ്ങി പാവം ഖണ്ഡകാരനെ ഉത്തേജിപ്പിച്ച് ഒരു ചാപ്പിള്ളയെ സംഘടിപ്പിച്ചെടുത്തിരിക്കുന്നു. എന്റെ ചക്കര അന്വേഷി, നിങ്ങളിനി എത്ര ഉത്തേജിപ്പാച്ചാലും സാബിനെക്കൊണ്ട ഇതൊക്കെയേ പറ്റൂ. ഉടുതുണിയും നിക്കറും നഷ്ടപ്പെട്ട് നില്‍ക്കുന്ന സാബ് എന്തും ചെയ്യുന്ന അവസ്ഥയിലാണെന്ന് വിരുതനായ താങ്കള്‍ മനസ്സിലാക്കിയത് ശരി തന്നെ. പക്ഷെ ആ പാവത്തെ ഇനിയും ഇങ്ങനെ അപമാനിക്കാമോ? എന്റെ സാബേ, പരമ കഷ്ടം, തോന്നി. ഞാന്‍ വിചാരിച്ചു, ഏതോ യമണ്ടന്‍ തെര്‍മല്‍-കോസ്മറ്റിക്ക് കൊനന്‍്ഡ്രവുമായി വന്ന് ഈയുള്ളവന്റെ തല കൊയ്യുമെന്ന്. പുറത്തുവന്നപ്പോള്‍...അയ്യേ ഛേയ്, പറയുന്നതുപോലും നാണക്കേടുതന്നെ.

kaalidaasan said...

>>>>>>>>>>>>>ഒരിക്കലും സൃഷ്ടിവാദിയായിട്ടില്ലാത്ത പ്രമുഖ പരിണാമവാദിയും ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനും ആയിരുന്ന സര്‍ ഡി ബീറിനെ[British evolutionary embryologist
Sir Gavin Rylands de Beer FRS (1899–1972 ) ]സൃഷ്ടിവാദിയാക്കുന്ന ബൂലോക നുണയനും തട്ടിപ്പുവീരനുമായ കാളിദാസനുമായി സത്യസന്ധതയും മര്യാദയുമുള്ള ആര്‍ക്കും സംവാദം പോയിട്ട് മിണ്ടാട്ടം പോലും നടത്താനാവില്ല. ഇതും അയാള്‍ ന്യായീകരിക്കുന്നതു വായനക്കാര്‍ക്കു കാണാം. r<<<



താങ്കളുടെ സംവേദന ക്ഷമത ഹുസൈന്റേതുപോലെയാണല്ലോ സത്യാന്വേഷി.

Sir Gavin Rylands de Beer സൃഷ്ടിവാദിയാണെന്ന് ഞാന്‍ എവിടെയാണു പറഞ്ഞത്? Ernst Haeckelലിനെ തട്ടിപ്പു വീരനെന്നൊരിടത്തും Sir Gavin Rylands de Beer ആക്ഷേപിച്ചിട്ടില്ല,. അതൊക്കെ ചെയ്തത് സൃഷ്ടിവാദികളാണ്. ആവര്‍ Sir Gavin Rylands de Beer ന്റെ വാക്കുകളെ വളച്ചൊടിച്ചാണത് ചെയ്യുന്നത്.

Ernst Haeckel രൂപപ്പെടുത്തിയ "Biogenetic Law" എന്നത് ഒരു exaggeration ആണെന്നാണു പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവയാണ്.

"The enthusiasm of the German zoologist, Ernst Haeckel... led to an erroneous and unfortunate exaggeration of the information which embryology could provide. This was known as the `biogenetic law' and claimed that embryology was a recapitulation of evolution, or that during its embryonic development an animal recapitulated the evolutionary history of its species."

പരിണാമത്തിന്റെ എല്ലാ പടവുകളും ഒരു ഭ്രൂണം താണ്ടുന്നു എന്നായിരുന്നു , Ernst Haeckel. രൂപപ്പെടുത്തിയ "Biogenetic Law" പറയുന്നത്. പരിണാമശാസ്ത്രം അതംഗീകരിക്കുന്നില്ല. ഭ്രൂണങ്ങള്‍ തമ്മിലുള്ള ചില സാമ്യങ്ങള്‍ പരിണാമത്തിനുള്ള indirect evidence ആണെന്നേ പരിണാമ വാദികള്‍ പറയുന്നുള്ളു. Sir Gavin Rylands de Beer ഉം  ​അത് പറയുന്നു.

സൃഷ്ടിവാദികള്‍ Sir Gavin Rylands de Beer ന്റെ വാക്കുകള്‍ക്കില്ലാത്ത അര്‍ത്ഥം നല്‍കുന്നു. അത് തന്നെയാണ്, കാള്‍ പോപ്പറുടെ കാര്യത്തിലും Steven J Gould ന്റെ കാര്യത്തിലും സംഭവിച്ചത്. ഹുസൈന്‍ അതൊക്കെ പകര്‍ത്തി വച്ചു. ഇപ്പോള്‍ സത്യാന്വേഷിയും അതൊക്കെ വിഴുങ്ങി ഇവിടെ ഛര്‍ദ്ദിക്കുന്നു.

kaalidaasan said...

>>>>>>>>>>>>>അല്ലാത്തപക്ഷം ഈ --------മോനുമായി സംവാദത്തിനു് ഇനിമേല്‍ ഞാന്‍ തയ്യാറല്ല.<<<

ഇങ്ങനെ നിരാശനാകാതെ സത്യാന്വേഷി. ഹുസൈനെന്തോ തെറ്റു പറ്റാത്ത മഹാപ്രസ്ഥാനമാണെന്ന് അദ്ദേഹത്തിന്റെ അഹന്തയില്‍ നിന്നുണ്ടായ Delusion ആണ്. അദ്ദേഹം ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്നത് താങ്കളുടെ അറിവില്ലായ്മയില്‍ നിന്നുണ്ടായ തോന്നലും. അതുകൊണ്ടാണ്, എന്റെ പുസ്തകത്തിലെ ഒരു തെറ്റെങ്കിലും ചൂണ്ടിക്കാണിക്ക് എന്ന് എല്ലാവരെയും വെല്ലുവിളിച്ച് അദ്ദേഹം നടന്നത്. അടിയാനായ താങ്കളതേറ്റു ചൊല്ലിയതും.

ഹുസൈന്റെ പുസ്തകം വായിക്കുന്ന എല്ലാവരും തനക്ളേപ്പോലുള്ള കെഴങ്ങന്‍മാരാണെന്ന് താങ്കളൊക്കെ വിശ്വസിച്ചു. അതുകൊണ്ടാണ്, സുശീല്‍ പല തെറ്റുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ താങ്കളുടെ നിയന്ത്രണം വിടുന്നതും. മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ആ വൈക്ളബ്യം ഇല്ലാതാക്കാന്‍ താങ്കളൊരു വിഭല ശ്രമം നടത്തുന്നു ഇവിടെ. പതിവു പോലെ നമ്പറിട്ട് ഹുസൈനതു സ്വന്തം ബ്ളോഗിലും ചെയ്യുന്നു. Cheer girls പലര്‍ക്കും അത് അത്ര ശരിയാണെന്നു തോന്നുന്നുമില്ല. മഹാപ്രസ്ഥാനം തരം താഴുന്നതില്‍ അവര്‍ക്കല്‍പ്പം കുണ്ഠിതമുണ്ടു താനും.

എന്തു ചെയ്യാം ഇതൊക്കെ ചോദിച്ചു വാങ്ങിയതാണ്. പരിഭവിച്ച് സംവാദം നിറത്തുന്നതൊക്കെ താങ്കളുടെ ഇഷ്ടം.

ഡാര്‍വിനെഴുതിയ ഒരു കത്തിലെ പരാമര്‍ശത്തേപ്പറ്റി ഞാന്‍ എഴുതിയത് ഹുസൈനു തെറ്റിദ്ധാരണയുണ്ടാക്കി. അത് ഞാന്‍ ആര്‍ക്കും മനസിലാകും വിധം വിശദീകരിച്ചതുമാണ്. നിരാശ ബാധിച്ച ഹുസൈനും താങ്കളും അതൊക്കെ വീണ്ടും എടുത്തെഴുതി ആഘോഷിക്കുന്നതിന്റെ അജണ്ട വ്യക്തമാണ്.

മറ്റുള്ളവരുടെ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ സ്വന്തം തെറ്റിനു ന്യായീകരണമാകില്ല അസത്യാന്വേഷി. ഒരു തെറ്റും പറ്റാത്ത തെറ്റാവരമുണ്ടെന്ന് ഞാന്‍ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. പക്ഷെ ഹുസൈന്‍ അങ്ങനെയാണോ?

kaalidaasan said...

>>>>>>>>>>>>>ഡി ബീര്‍ സൃഷ്ടിവാദിയാണെന്നും " Natural ആയ selection നിലൂടെ ജീവനുണ്ടായെന്ന് ഡാര്‍വിന്‍ പറഞ്ഞു"വെന്നുമുള്ള കാളിയുടെ രണ്ടു വാദങ്ങള്‍ തെളിവു സഹിതം സ്ഥാപിച്ചാല്‍ സമസ്താപരാധങ്ങളും പറഞ്ഞ് ഞാന്‍ സംവാദത്തില്‍ തോറ്റതായി പ്രഖ്യാപിച്ചു പിന്മാറാം. .<<<

Gavi Raynolds De Beer സൃഷ്ടിവാദിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സൃഷ്ടിവാദികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പരിണാമത്തിനെതിരെയാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്.

മറ്റൊരു ശക്തിയുടെ ഇടപെടലുമില്ലാതെ തികച്ചും natural ആയ ഒരു process വഴി ആദ്യ ജീവനുണ്ടായതാകാം എന്ന് ഡാര്‍വിന്‍ ഒരു സ്വകാര്യ കത്തില്‍ എഴുതിയിട്ടുണ്ട്.

ഇത് രണ്ടുമാണ്‌ എന്റെ വാദങ്ങള്‍.

ഇത് താങ്കള്‍ തെളിയിക്കേണ്ട യാതൊരു ആവശ്യവുമില്ല. ഇതേക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അത് ദുരീകരിക്കാന്‍ ഞാന്‍ ഇവിടെ തന്നെയുണ്ട്. ഹുസൈന്‍ സാറിന്റെ അടിയാന്‍ അതില്‍ എന്തെങ്കിലും തെളിയിക്കേണ്ടതായി ഇല്ല.

ആരെയെങ്കിലും സംവാദത്തില്‍ തോല്‍പ്പിക്കല്‍ എന്റെ ലക്ഷ്യമല്ല സത്യാന്വേഷി. അതുകൊണ്ട് താങ്കള്‍ ജയിക്കുന്നതോ തോല്‍ക്കുന്നതോ എന്റെ പ്രശ്നവുമല്ല.

സത്യാന്വേഷി said...

"ഭ്രൂണശാസ്ത്രത്തെ പരിണാമത്തിനുള്ള തെളിവായി അവതരിപ്പിച്ച ഏണസ്റ്റ് ഹൈക്കല്‍ കൃത്രിമങ്ങള്‍ കാണിച്ച തട്ടിപ്പുവീരനാണെന്നു ദശകങ്ങള്‍ക്കു മുന്‍പേ തെളിഞ്ഞ കാര്യമാണ്. അതു തുറന്നുകാട്ടി ബ്രിട്ടീഷ് ബയോളജിസ്റ്റായ സര്‍ ഡി ബീര്‍ 1971ല്‍ത്തന്നെ Embryos and Ancestors എന്ന കൃതിയെഴുതിയിരുന്നതുമാണ്. "എന്നു ഞാന്‍.

"ഏണസ്റ്റ് ഹൈക്കല്‍ കൃത്രിമങ്ങള്‍ കാണിച്ച തട്ടിപ്പുവീരനാണെന്ന് ഒരു സൃഷ്ടിവാദി പറയുമ്പോഴേക്കും നിലപാടുമാറ്റാന്‍ ഞാന്‍ സത്യാന്വേഷിയൊന്നുമല്ല. "എന്നു കാളി എനിക്കു മറുപടിയായി.

അതിന് എന്റെ മറുപടി:
"ഒരിക്കലും സൃഷ്ടിവാദിയായിട്ടില്ലാത്ത പ്രമുഖ പരിണാമവാദിയും ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനും ആയിരുന്ന സര്‍ ഡി ബീറിനെ[British evolutionary embryologist
Sir Gavin Rylands de Beer FRS (1899–1972 ) ]സൃഷ്ടിവാദിയാക്കുന്ന
ബൂലോക നുണയനും തട്ടിപ്പുവീരനുമായ കാളിദാസനുമായി സത്യസന്ധതയും മര്യാദയുമുള്ള ആര്‍ക്കും സംവാദം പോയിട്ട് മിണ്ടാട്ടം പോലും നടത്താനാവില്ല. ഇതും അയാള്‍ ന്യായീകരിക്കുന്നതു വായനക്കാര്‍ക്കു കാണാം. "

കാളിയുടെ വളയമില്ലാച്ചാട്ടം ഇതാ:

"Sir Gavin Rylands de Beer സൃഷ്ടിവാദിയാണെന്ന് ഞാന്‍ എവിടെയാണു പറഞ്ഞത്? "

വേറെ ആരെപ്പറ്റിയാണ് കാളി പിന്നെ ഒരു സൃഷ്ടിവാദി എന്നു പറഞ്ഞതെന്നു വായനക്കാര്‍ തീരുമാനിക്കട്ടെ.
യുക്തിവാദികളോ കാളിയുടെ ആരാധകരോ അല്ലാത്ത ഏതെങ്കിലും വായനക്കാരന്‍ , ആരുടെ 'സംവേദന ക്ഷമത'യ്ക്കാണു തകരാറെന്നു പറയട്ടെ.

kaalidaasan said...

>>>വേറെ ആരെപ്പറ്റിയാണ് കാളി പിന്നെ ഒരു സൃഷ്ടിവാദി എന്നു പറഞ്ഞതെന്നു വായനക്കാര്‍ തീരുമാനിക്കട്ടെ.
യുക്തിവാദികളോ കാളിയുടെ ആരാധകരോ അല്ലാത്ത ഏതെങ്കിലും വായനക്കാരന്‍ , ആരുടെ 'സംവേദന ക്ഷമത'യ്ക്കാണു തകരാറെന്നു പറയട്ടെ..<<<<



വായനക്കാര്‍ തീരുമാനിക്കട്ടേ അന്വേഷി.

സൃഷ്ടിവാദിയായ ഹരൂണ്‍ യാഹ്യയുടെ വെബ് സൈറ്റില്‍ നിന്നും ഹുസൈന്‍ പകര്‍ത്തി വച്ച അസംബന്ധമാണു താങ്കളിടെ ഛര്‍ദ്ദിച്ചത്. വസ്തുതാപരമായി തെറ്റാണു താങ്കള്‍ പകര്‍ത്തിയ, "ഭ്രൂണശാസ്ത്രത്തെ പരിണാമത്തിനുള്ള തെളിവായി അവതരിപ്പിച്ച ഏണസ്റ്റ് ഹൈക്കല്‍ കൃത്രിമങ്ങള്‍ കാണിച്ച തട്ടിപ്പുവീരനാണെന്നു ദശകങ്ങള്‍ക്കു മുന്‍പേ തെളിഞ്ഞ കാര്യമാണ്. അതു തുറന്നുകാട്ടി ബ്രിട്ടീഷ് ബയോളജിസ്റ്റായ സര്‍ ഡി ബീര്‍ 1971ല്‍ത്തന്നെ Embryos and Ancestors എന്ന കൃതിയെഴുതിയിരുന്നതുമാണ്. "എന്ന വാചകം.

1971ല്‍ അല്ല Sir Gavin Rylands de Beer , Embryos and Ancestors എന്ന പുസ്തകമെഴുതിയത്. 1930 ല്‍ ആണ്. അതിന്റെ അദ്യത്തെ പേര്, Embryology and evolution എന്നായിരുന്നു. പിന്നീടു വന്ന എഡിഷനുകളിലാണ്, Embryos and Ancestors എന്ന പേരുപയോഗിക്കാന്‍ തുടങ്ങിയത്. 1940 ലെ ഒരെഡിഷന്‍  ഇന്റര്‍നെറ്റില്‍ വായിക്കാന്‍ ലഭ്യവുമാണ്. ഇതാണതിന്റെ അഡ്രസ്.

http://www.archive.org/stream/embryosandancest029732mbp#page/n7/mode/2up


ഇത് വായിച്ചിട്ട് എവിടെയാണ്, Sir Gavin Rylands de Beer, Ernst Haeckel നെ തട്ടിപ്പുവീരന്‍ എന്നാക്ഷേപിച്ചതെന്ന് എഴുതിയാല്‍ വായനക്കാര്‍ അതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തിക്കോളും അന്വേഷി. എന്തേ അതിനു താങ്കള്‍ തയ്യാറുണ്ടോ?

Ernst Haeckel നെ തട്ടിപ്പുവീരനെന്നു വിളിച്ചിട്ടില്ല. അത് ചെയ്തത് ഹാരൂണ്‍ യാഹ്യ എന്ന സൃഷ്ടിവാദിയാണ്. Sir Gavin Rylands de Beer ന്റെ വാക്കുകള്‍ വളച്ചൊടിച്ചാണത് ചെയ്തതും.

Sir Gavin Rylands de Beer ആരെയും തട്ടിപ്പുവീരന്‍ എന്നു വിളിച്ചിട്ടില്ല. Ernst Haeckelന്റെ, `biogenetic law' എന്ന സിദ്ധാന്തം അതിശയോക്തിപരമാണെന്നേ അദ്ദേഹം അഭിപ്രയപ്പെട്ടിട്ടുള്ളു.

സത്യാന്വേഷി said...

>>>Ernst Haeckel നെ തട്ടിപ്പുവീരനെന്നു വിളിച്ചിട്ടില്ല. അത് ചെയ്തത് ഹാരൂണ്‍ യാഹ്യ എന്ന സൃഷ്ടിവാദിയാണ്. Sir Gavin Rylands de Beer ന്റെ വാക്കുകള്‍ വളച്ചൊടിച്ചാണത് ചെയ്തതും.<<<

ഹൈക്കല്‍ തട്ടിപ്പുവീരനാണെന്നു സ്ഥാപിച്ചത് കാളി പറയുന്ന പോലെ ഹാരൂണ്‍ യാഹ്യയോ മറ്റേതെങ്കിലും സൃഷ്ടിവാദിയോ അല്ല, മറിച്ച് പ്രമുഖരായ ഭ്രൂണശാസ്ത്രജ്ഞരും ജീവശാസ്ത്രജ്ഞരുമാണ് . അക്കാര്യം ബ്രിട്ടീഷ് ബയോളജിസ്റ്റായ സര്‍ ഡി ബീര്‍ 1971ല്‍ത്തന്നെ (അത് 1930ലോ 40ലോ ആകട്ടെ. അത്രയും നല്ലത്. ) തുറന്നുകാട്ടി പുസ്തകമെഴുതി എന്നാണ് ഞാനെഴുതിയത്.

ബിഷോഫിന്റെ കൃതിയിലെ നായ ഭൂണത്തിന്റെ ചിത്രത്തില്‍ ഹൈക്കല്‍ കൃത്രിമം കാട്ടി 3.5 മി. മീ നീളം കൂട്ടി ഭ്രൂണത്തിന്റെ തല നീട്ടിവരക്കുകയും മറ്റു പല കൃത്രിമങ്ങള്‍ കാണിക്കുകയും ചെയ്തത് (അതായത് ഹൈക്കല്‍ തട്ടിപ്പു നടത്തിയത്)അക്കാലത്തെ പ്രമുഖ ഭ്രൂണശാസ്ത്രജ്ഞനായ സര്‍ വില്‍ഹെം ഹിസ് തുറന്നു കാട്ടിയിട്ടുണ്ട്. പ്രമുഖ ജീവശാസ്ത്രജ്ഞനായ റിച്ചാഡ്സണ്‍ " This is one of the worst cases of scientific fraud" എന്നാണതിനെ വിശേഷിപ്പിച്ചത്.
"Ernst Haeckelന്റെ, `biogenetic law' എന്ന സിദ്ധാന്തം അതിശയോക്തിപരമാണെ"ന്ന് ഡി ബീര്‍ എഴുതിയെന്നു കാളി തന്നെ സമ്മതിക്കുന്നു.ഒരു കാര്യം 'അതിശയോക്തിപരം' എന്നു വിശേഷിപ്പിച്ചാല്‍, അതായത് പത്ത് നൂറായി പെരുപ്പിച്ചു കാണിക്കുന്നത് (exaggeration) തനി തട്ടിപ്പല്ലേ? അങ്ങനെ ചെയ്യുന്നയാള്‍ തട്ടിപ്പുവീരനല്ലേ? ഹൈക്കലിന്റെ സിദ്ധാന്തം ഭ്രൂണശാസ്ത്ര വളര്‍ച്ചയെ പിറകോട്ടടിപ്പിച്ചുവെന്ന് ഡി ബീര്‍ തന്നെ എഴുതിയിട്ടുമുണ്ട്.

വാസ്തവത്തില്‍ ഒരു ഹാരൂണ്‍ യഹ്യയേയും ഉദ്ദേശിച്ചല്ല കാളി അവിടെ ഒരു സൃഷ്ടിവാദി എന്നെഴുതിയത്. ഡി ബീര്‍ ,വല്ല സൃഷ്ടിവാദിയുമായിരിക്കും എന്നു കരുതി തട്ടിവിട്ടതാണ്. പിന്നെ ഡി ബീറിന്റെ വിക്കി ലിങ്ക് നല്‍കിയപ്പോള്‍ മാത്രമാണ് കാളി ബീറിനെപ്പറ്റി തപ്പുന്നതു തന്നെ. പിന്നെ വീണതു വിദ്യയാക്കാനുള്ള സ്ഥിരം നംബര്‍.

സത്യാന്വേഷി said...

>>>ഇത് രണ്ടുമാണ്‌ എന്റെ വാദങ്ങള്‍.

ഇത് താങ്കള്‍ തെളിയിക്കേണ്ട യാതൊരു ആവശ്യവുമില്ല. ഇതേക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അത് ദുരീകരിക്കാന്‍ ഞാന്‍ ഇവിടെ തന്നെയുണ്ട്. ഹുസൈന്‍ സാറിന്റെ അടിയാന്‍ അതില്‍ എന്തെങ്കിലും തെളിയിക്കേണ്ടതായി ഇല്ല.<<<

ഇയാളുടെ സംവേദനക്ഷമതക്ക് കാര്യമായ എന്തോ തകരാറുണ്ട്. ഡി ബീര്‍ സൃഷ്ടിവാദിയാണെന്നും " Natural ആയ selection നിലൂടെ ജീവനുണ്ടായെന്ന് ഡാര്‍വിന്‍ പറഞ്ഞു"വെന്നുമുള്ള കാളിയുടെ രണ്ടു വാദങ്ങള്‍ തെളിവു സഹിതം സ്ഥാപിക്കാന്‍ ഞാനങ്ങോട്ട് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അതു "തെളിയിക്കേണ്ട യാതൊരു ആവശ്യവുമില്ല"ത്രേ!

kaalidaasan said...

>>>>>അക്കാര്യം ബ്രിട്ടീഷ് ബയോളജിസ്റ്റായ സര്‍ ഡി ബീര്‍ 1971ല്‍ത്തന്നെ (അത് 1930ലോ 40ലോ ആകട്ടെ. അത്രയും നല്ലത്. ) തുറന്നുകാട്ടി പുസ്തകമെഴുതി എന്നാണ് ഞാനെഴുതിയത്. <<<<<<



ആനയും കൊള്ളാം ആനപിണ്ഡവുകൊള്ളാം. തെളിവായി 1971 ല്‍ എഴുതി എന്നവകാശപ്പെട്ടിട്ട്, ഇപ്പോള്‍ 1930 ലോ 40 ആകട്ടേ എന്ന്.

Ernst Haeckel നെ തട്ടിപ്പുവീരന്‍ എന്ന് ഒരിടത്തുമാക്ഷേപിച്ചിട്ടില്ല. ആക്ഷേപിച്ചു എന്നത് അദ്ദേഹത്തിന്റെ Embryos and Ancestors എന്ന പുസ്തകത്തിലാണെന്നാണു താങ്കള്‍ അവകാശപ്പെട്ടത്. ആ പുത്കത്തിന്റെ ഇന്റര്‍നെറ്റില്‍ ലഭ്യമായ കോപ്പിയിലേക്കുള്ള ലിങ്കും ഞാനിവിടെ തന്നിട്ടുണ്ട്. ഇനി ഏതു പേജിലാണാ ആക്ഷേപം അല്ലെങ്കില്‍ തുറന്ന് കാട്ടല്‍ ഉള്ളതെന്ന് തെളിയിക്കേണ്ടത് താങ്കളുടെ ബാധ്യതയാണന്വേഷി.

kaalidaasan said...

>>>>>"Ernst Haeckelന്റെ, `biogenetic law' എന്ന സിദ്ധാന്തം അതിശയോക്തിപരമാണെ"ന്ന് ഡി ബീര്‍ എഴുതിയെന്നു കാളി തന്നെ സമ്മതിക്കുന്നു.ഒരു കാര്യം 'അതിശയോക്തിപരം' എന്നു വിശേഷിപ്പിച്ചാല്‍, അതായത് പത്ത് നൂറായി പെരുപ്പിച്ചു കാണിക്കുന്നത് (exaggeration) തനി തട്ടിപ്പല്ലേ? അങ്ങനെ ചെയ്യുന്നയാള്‍ തട്ടിപ്പുവീരനല്ലേ? ഹൈക്കലിന്റെ സിദ്ധാന്തം ഭ്രൂണശാസ്ത്ര വളര്‍ച്ചയെ പിറകോട്ടടിപ്പിച്ചുവെന്ന് ഡി ബീര്‍ തന്നെ എഴുതിയിട്ടുമുണ്ട്.<<<<<<

പത്ത് നൂറായി പെരുപ്പിച്ചു കാട്ടുന്ന അതിശയോക്തിപരം എന്നല്ല ബീര്‍ പറഞ്ഞത്. Ernst Haeckel, Biogenetic law എന്ന ഒരു നിയമുണ്ടാക്കിയത് അതിശയോക്തിപരം എന്നാണ്. നിയമം എന്നു പറഞ്ഞാല്‍ എല്ലാറ്റിനും ബാധകമായത് എന്നാണര്‍ത്ഥം. താങ്കളുടെ ദൈവമായ അള്ളാ നല്‍കിയ കുര്‍ആനിലുള്ള നിയമം എല്ലാ മുസ്ലിങ്ങള്‍ക്കും എല്ലാക്കാലത്തേക്കും ബാധകമായ മാറ്റാനാകാത്ത നിയമാണെന്നു പറയുമ്പോലെ.

Ernst Haeckel അവകാശപ്പെട്ടതുപോലെ ഭ്രൂണ ശാസ്ത്രത്തില്‍,   ഒരു നിയമവുമില്ല. ഒരു ഭ്രൂണവും പരിണാമത്തിന്റെ പടികള്‍ ഒരു നിയമത്തിലെന്നപോലെ പിന്തുടരുന്നില്ല.

ഒരാളുടെ അവകാശവാദം  അതിശയോക്തിപരമെന്നു പറഞ്ഞാല്‍ അയാള്‍ തട്ടിപ്പുവീരനാണെങ്കില്‍ താങ്കളുടെ തമ്പ്രാന്‍ ഭൂലോക തട്ടിപ്പു വീരനാണ്. Expert in many fields എന്നാണദേഹം അവകാശപ്പെട്ടത്. അത് കൊണ്ടു മാത്രം അദ്ദേഹത്തെ ആരും തട്ടിപ്പുവീരനെന്നു വിളിക്കില്ല. ആ പ്രസ്താവന അതിശയോക്തി പരം എന്നേ പറയൂ.

Ernst Haeckel ന്റെ biogenetic law എന്ന സിദ്ധാന്തം  ഭ്രൂണ ശാസ്ത്രമോ പരിണാമ ശാസ്ത്രമോ അംഗീകരിക്കുന്നില്ല. പക്ഷെ ഭ്രൂണത്തില്‍ പരിണാമത്തിനുള്ള indirect evidence ഉണ്ടെന്ന അദേഹത്തിന്റെ അഭിപ്രായത്തെ, Beer ഉള്‍പ്പടെയുള്ള ശാസ്ത്രജ്ഞര്‍ അംഗീകരിക്കുന്നുണ്ട്. അതാണദ്ദേഹം തന്റെ പുസ്തകങ്ങളില്‍ വിവരിക്കുന്നതും.

Ernst Haeckelന്റെ biogenetic law എന്ന സിദ്ധാന്തം ഭ്രൂണശാസ്ത്ര വളര്‍ച്ചയെ പിറകോട്ടടിപ്പിച്ചു. അതുകൊണ്ടാണതിനെ ഭ്രൂണശാസ്ത്രം ചവറ്റു കൊട്ടയിലെറിഞ്ഞതും. പക്ഷെ Ernst Haeckel ന്റെ ഭ്രൂണത്തില്‍ പരിണാമത്തിനുള്ള indirect evidence ഉണ്ടെന്ന അഭിപ്രായം പൂര്‍ണ്ണമായും അംഗീരിച്ചു.

kaalidaasan said...

>>>>>ഇയാളുടെ സംവേദനക്ഷമതക്ക് കാര്യമായ എന്തോ തകരാറുണ്ട്. ഡി ബീര്‍ സൃഷ്ടിവാദിയാണെന്നും " Natural ആയ selection നിലൂടെ ജീവനുണ്ടായെന്ന് ഡാര്‍വിന്‍ പറഞ്ഞു"വെന്നുമുള്ള കാളിയുടെ രണ്ടു വാദങ്ങള്‍ തെളിവു സഹിതം സ്ഥാപിക്കാന്‍ ഞാനങ്ങോട്ട് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അതു "തെളിയിക്കേണ്ട യാതൊരു ആവശ്യവുമില്ല"ത്രേ!<<<<<<

ബീര്‍ സൃഷ്ടിവാദിയാണെന്ന് ഞാന്‍ വാദിക്കുന്നില്ല എന്ന് ഞാന്‍ തന്നെയല്ലേ സത്യാന്വേഷി ഇവിടെ ആര്‍ക്കും മനസിലാകുന്ന വിധം എഴുതിയത്? പിന്നെ ഞാനെന്തു തെളിയിക്കണമെന്നാണു താങ്കള്‍ വാശിപിടിക്കുന്നത്?

ബീറിന്റെ വാക്കുകള്‍ വളച്ചൊടിച്ച ഒരു സൃഷ്ടിവാദിയേക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് ബീറിനേക്കുറിച്ചാണെന്ന് താങ്കള്‍ക്ക് തോന്നി. അതിന്റെ കുറ്റമല്ല. അത് താങ്കളുടെ തോന്നലാണെന്ന് ഞാന്‍ വിശദീകരിച്ചത് അംഗീകരിക്കാനാകില്ലെങ്കില്‍ ഇഷ്ടമുള്ളത് വിശ്വസിക്കുക.

എന്റെ വാക്കുകള്‍ വളച്ചൊടിച്ച് താങ്കളുടെ തമ്പ്രാന്‍ അര്‍ത്ഥവ്യത്യാസം നല്‍കി. അത് ഹുസൈന്റെ സ്ഥിരം ഏര്‍പ്പാടാണ്. പോപ്പറുടെയും, ഗോള്‍ഡിന്റെയും, ബീറിന്റെയും വാക്കുകള്‍ ഇതുപോലെ വളച്ചൊടിച്ചു. താങ്കള്‍ അത് പകര്‍ത്തി വയ്ക്കുന്നു.

സത്യാന്വേഷി said...

>>>Ernst Haeckel നെ തട്ടിപ്പുവീരന്‍ എന്ന് ഒരിടത്തുമാക്ഷേപിച്ചിട്ടില്ല. ആക്ഷേപിച്ചു എന്നത് അദ്ദേഹത്തിന്റെ Embryos and Ancestors എന്ന പുസ്തകത്തിലാണെന്നാണു താങ്കള്‍ അവകാശപ്പെട്ടത്.................................പത്ത് നൂറായി പെരുപ്പിച്ചു കാട്ടുന്ന അതിശയോക്തിപരം എന്നല്ല ബീര്‍ പറഞ്ഞത്. Ernst Haeckel, Biogenetic law എന്ന ഒരു നിയമുണ്ടാക്കിയത് അതിശയോക്തിപരം എന്നാണ്. നിയമം എന്നു പറഞ്ഞാല്‍ എല്ലാറ്റിനും ബാധകമായത് എന്നാണര്‍ത്ഥം<<<<

അതിശയോക്തിപരമായി പത്തിനെ നൂറായി പെരുപ്പിച്ചു കാട്ടി ഇല്ലാത്ത 'നിയമം' കെട്ടിച്ചമച്ചുണ്ടാക്കിയത് ഹൈക്കല്‍ തട്ടിപ്പുവീരനായതുകൊണ്ടല്ല; മര്യാദരാമനായതുകൊണ്ടാണ്!!
കാളിയുടെ സ്വഭാവവും അതുതന്നെയായതുകൊണ്ടാണോ കാളിക്കതു തട്ടിപ്പായി തോന്നാത്തത്? "ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെ"ന്ന് അതേപ്പറ്റി പ്രത്യേക പഠനം നടക്കിയ റിച്ചാഡ്സന്‍ വിശേഷിപ്പിച്ച കാര്യം ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. (കാളി അതു കണ്ടതായിപ്പോലും നടിച്ചില്ല)
ഇല്ലാത്ത ഒരു നിയമം തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ തട്ടിപ്പുവീരനായ ഹൈക്കലിന്റെ കൃത്രിമ 'സിദ്ധാന്തം ഭ്രൂണശാസ്ത്രത്തെ പുറകോട്ടടിപ്പിച്ചുവെന്നു' വ്യക്തമാക്കിയ ഡി ബീര്‍ ,കാളി ചെയ്യുന്നപോലെ, ഹൈക്കലിനെ പൂവിട്ടു പൂജിച്ചെന്നാവും വാദം.

സത്യാന്വേഷി said...

>>>ബീറിന്റെ വാക്കുകള്‍ വളച്ചൊടിച്ച ഒരു സൃഷ്ടിവാദിയേക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് ബീറിനേക്കുറിച്ചാണെന്ന് താങ്കള്‍ക്ക് തോന്നി. <<<
ഡി ബീറിന്റെ വാക്കുകള്‍ ആരും വളച്ചൊടിച്ചിട്ടില്ല. ഹൈക്കല്‍ തട്ടിപ്പുവീരനാണെന്നു സ്ഥാപിച്ചത് സൃഷ്ടിവാദികളുമല്ല. ഇക്കാര്യം മുകളില്‍ സ്ഥാപിച്ചുകഴിഞ്ഞ കാര്യമാണ്. ഞാന്‍ ബീറിന്റെ ലിങ്ക് നല്‍കിയപ്പോള്‍ ഇളിഭ്യനായിപ്പോയ കാളിയുടെ വളയമില്ലാച്ചാട്ടം പിന്നെ വായനക്കാര്‍ക്കു പരിചിതമായ സ്ഥിരം നംബറാണല്ലോ!

kaalidaasan said...

>>>>>അതിശയോക്തിപരമായി പത്തിനെ നൂറായി പെരുപ്പിച്ചു കാട്ടി ഇല്ലാത്ത 'നിയമം' കെട്ടിച്ചമച്ചുണ്ടാക്കിയത് ഹൈക്കല്‍ തട്ടിപ്പുവീരനായതുകൊണ്ടല്ല; മര്യാദരാമനായതുകൊണ്ടാണ്!!<<<<

ഹൈക്കല്‍ തട്ടിപ്പു വീരനാണെന്ന്, ബീര്‍  അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍  പരാമര്‍ശിച്ചതായി താങ്കളിവിടെ എഴുതി. ആ പുസ്തകം മുഴുവനും ഇന്റര്‍നെറ്റില്‍ വായിക്കാനായി ലഭ്യ്മാണ്. ബീര്‍ എവിടെയാണങ്ങനെ പരാമര്‍ശിച്ചതെന്ന് താങ്കളോട് ചോദിച്ചിട്ട് താങ്കള്‍ക്ക് മറുപടിയില്ല.

ഇന്റര്‍നെറ്റിലെ പൊട്ടും പൊടിയുമേ മറ്റുള്ളവര്‍ക്കറിയൂ എന്നാക്ഷേപിക്കുന്ന താങ്കളോടാണു ചോദ്യം. ആ പുസ്തകത്തിലെ ഏത് പേജിലാണു ബീര്‍ താങ്കള്‍ അവകശപ്പെടുന്ന പരാമര്‍ശം നടത്തിയത്?

ഹൈക്കല്‍ എന്താണെന്നൊ എന്തു ചെയ്തു എന്നോ ഉള്ളതിനേക്കാള്‍ പ്രധാനപ്പെട്ടത് ബീര്‍ എന്ന വ്യക്തിയില്‍ ആരോപിക്കുന്ന നുണയാണ്. മറ്റുള്ളവര്‍ പറയാത്തതും ഉദേശിക്കാത്തതും അവരുടെ വായില്‍ തിരുകുക എന്നതാണു താങ്കളുടെയും തമ്പ്രാന്റെയും രീതി. അതേക്കുറിച്ചാണു ഞാന്‍ എഴുതിയത്.

kaalidaasan said...

>>>>>"ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെ"ന്ന് അതേപ്പറ്റി പ്രത്യേക പഠനം നടക്കിയ റിച്ചാഡ്സന്‍ വിശേഷിപ്പിച്ച കാര്യം ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. (കാളി അതു കണ്ടതായിപ്പോലും നടിച്ചില്ല)<<<<


"ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ്‌ ഗാലി ലെയോ പിസ ഗോപുരത്തിന്റെ മുകളില്‍ കയറി", എന്ന കഥ എന്നാണ്‌ തമ്പ്രാന്റെ പക്ഷം. അടിയാനും പിന്നിലാകരുതല്ലോ.

ഒരാള്‍ ഒരു സിദ്ധാന്തം ആവിഷ്കരിക്കുനത് തട്ടിപ്പാണെന്ന് ആരും പറയില്ല അന്വേഷി. എത്രയോ സിദ്ധാന്തങ്ങള്‍ അങ്ങനെ ആവിഷ്കരിക്കപ്പെട്ടിട്ട് പില്‍ക്കാലത്ത് തള്ളികളഞ്ഞിട്ടുണ്ട്. തെറ്റായ പല നിഗമങ്ങളും ശാസ്ത്രത്തിലുണ്ടായിട്ടുണ്ട്. ശരിയായ അറിവു നേടുമ്പോള്‍ അത് തള്ളിക്കളയാന്‍ ശാസ്ത്രത്തിനു മടിയില്ല. ഒരു ശാസ്ത്രവും താങ്കളുടെ വേദ പുസ്തകം പോലെ മാറ്റാനാകാത്തതുമല്ല.

ഹൈക്കല്‍ വരച്ച ചില ചിത്രങ്ങളില്‍  ഭ്രൂണങ്ങള്‍ തമ്മിലുള്ള സാമ്യത പെരുപ്പിച്ചു കാണിച്ചു. അതിന്റെ അര്‍ത്ഥം ഭ്രൂണങ്ങള്‍ തമ്മില്‍ സാമ്യത തീര്‍ത്തുമില്ല എന്നല്ല. തട്ടിപ്പു നടത്തിയത് അതിശയോക്തി പരമായി ചിത്രങ്ങള്‍ വരച്ചു എന്നതിലാണ്.

ഭ്രൂണങ്ങള്‍ തമ്മില്‍ സാമ്യമുണ്ട്. അത് പരിണാമത്തിനുള്ള indirect evidence ആണ്. ഇത് രണ്ടും ശാസ്ത്രം അംഗീകരിച്ച കാര്യമാണ്. ഹൈക്കല്‍ ചിത്രങ്ങളില്‍  ചിലതൊക്കെ കൂട്ടിച്ചേര്‍ത്തത് അദ്ദേഹത്തിന്റെ പുതിയ സിദ്ധാന്തത്തിനു സ്വീകാര്യത ഉണ്ടാക്കാനായിരുന്നു.

ഹൈക്കല്‍ ചിത്രങ്ങളില്‍ തട്ടിപ്പു നടത്തി എന്നാക്ഷേപിക്കുന്ന ഒരു പരിണാമ ശാസ്ത്രജ്ഞനും  ഭ്രൂണങ്ങളിലെ സാമ്യത പരിണാമത്തിന്റെ തെളിവല്ല എന്ന് പറയുന്നില്ല. ഹൈക്കലിന്റെ തട്ടിപ്പ് പരിണാമത്തിന്തിരെയുള്ള തെളിവായിട്ടാണു ഹുസൈന്‍ അവതരിപ്പിക്കുന്നത്.

ഭ്രൂണങ്ങളിലെ സാമ്യത പെരുപ്പിച്ചു കാട്ടി എന്നു പറഞ്ഞാല്‍ സാമ്യത ഇല്ലേയില്ല എന്ന അര്‍ത്ഥമില്ല അന്വേഷി. സാമ്യത ഉണ്ട്. അത് പരിണാമത്തിനുള്ള തെളിവുകളുമാണ്.

kaalidaasan said...

>>>>>ഡി ബീറിന്റെ വാക്കുകള്‍ ആരും വളച്ചൊടിച്ചിട്ടില്ല. ഹൈക്കല്‍ തട്ടിപ്പുവീരനാണെന്നു സ്ഥാപിച്ചത് സൃഷ്ടിവാദികളുമല്ല. ഇക്കാര്യം മുകളില്‍ സ്ഥാപിച്ചുകഴിഞ്ഞ കാര്യമാണ്. ഞാന്‍ ബീറിന്റെ ലിങ്ക് നല്‍കിയപ്പോള്‍ ഇളിഭ്യനായിപ്പോയ കാളിയുടെ വളയമില്ലാച്ചാട്ടം പിന്നെ വായനക്കാര്‍ക്കു പരിചിതമായ സ്ഥിരം നംബറാണല്ലോ!<<<<

താങ്കള്‍ ഒന്നും സ്ഥാപിച്ചിട്ടില്ല. ഏതോ സൃഷ്ടിവാദി എഴുതി വച്ചിരിക്കുന്നത് പകര്‍ത്തി വയ്ക്കുന്നത് ഒന്നും സ്ഥാപിക്കലല്ല. ബീറിന്റെ Embryos and Ancestors എന്ന പുസ്തകത്തില്‍ ഹൈക്കല്‍ തട്ടിപ്പുവീരനാണെന്ന് ബീര്‍ എഴുതി വച്ചിട്ടില്ല. ആ പുസ്തകത്തിന്റെ ലിങ്ക് ഞാന്‍ ഇവിടെ തന്നിട്ടുണ്ട്. അതില്‍ എവിടെയാണങ്ങനെ എഴുതിയിരിക്കുന്നതെന്ന് തെളിയിക്കേണ്ട ബാധ്യത താങ്കള്‍ക്കാണ്. അല്ലെങ്കില്‍ താങ്കള്‍ ചെയ്യുന്നത് തട്ടിപ്പാണെന്ന് വായനക്കാര്‍ തിരിച്ചറിയും. സത്യാന്വേഷി എന്നതു മാറ്റി അവര്‍ ചിലപ്പോള്‍ തട്ടിപ്പന്വേഷി എന്നും വിളിച്ചേക്കാം.

ആരാണിപ്പോള്‍ ഇളിഭ്യനായി നില്‍ക്കുന്നതെന്ന് വായനക്കാര്‍ മനസിലാക്കുന്നു അന്വേഷി. താങ്കളുടെ തമ്പ്രാന്‍ ഏതോ സൃഷ്ടിവാദി വളച്ചൊടിച്ച വാക്കുകള്‍ പകര്‍ത്തി വച്ചത്, ഇവിടെ ഛര്‍ദ്ദിക്കാതെ ബീറിന്റെ പുസ്തകത്തില്‍ നിന്നും അതെഴുതാനുള്ള മാന്യത അതാങ്കള്‍ക്കുണ്ടോ അന്വേഷി? ഉണ്ടെങ്കില്‍ അത് ചെയ്യ്.

സത്യാന്വേഷി said...

>>>ഹൈക്കല്‍ തട്ടിപ്പു വീരനാണെന്ന്, ബീര്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍ പരാമര്‍ശിച്ചതായി താങ്കളിവിടെ എഴുതി.<<<
ഞാനെഴുതിയതെന്തെന്നു മുകളിലെ എന്റെ കമന്റ് ഒന്നുകൂടി വായിച്ചാല്‍ മനസ്സിലാകും. ‌ "ഭ്രൂണശാസ്ത്രത്തെ പരിണാമത്തിനുള്ള തെളിവായി അവതരിപ്പിച്ച ഏണസ്റ്റ് ഹൈക്കല്‍ കൃത്രിമങ്ങള്‍ കാണിച്ച തട്ടിപ്പുവീരനാണെന്നു ദശകങ്ങള്‍ക്കു മുന്‍പേ തെളിഞ്ഞ കാര്യമാണ്. അതു തുറന്നുകാട്ടി (അതായത് ഹൈക്കലിന്റെ തട്ടിപ്പ് തുറന്നുകാട്ടി)ബ്രിട്ടീഷ് ബയോളജിസ്റ്റായ സര്‍ ഡി ബീര്‍ 1971ല്‍ത്തന്നെ Embryos and Ancestors എന്ന കൃതിയെഴുതിയിരുന്നതുമാണ്. "എന്നാണ് ഞാനെഴുതിയത്. ഹൈക്കലിന്റെ തട്ടിപ്പെന്താണെന്നു മുകളിലെ എന്റെ കമന്റുകളിലൂടെ വ്യക്തമാക്കിയതുമാണ്.
'ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെ'ന്നു പരിണാമവാദിയായ റിച്ചാഡ്സണ്‍ തന്നെ വിശേഷിപ്പിച്ച ഹൈക്കലിന്റെ ഭ്രൂണശാസ്ത്ര തട്ടിപ്പ് കാളിക്ക് ശാസ്ത്രമാണെങ്കില്‍ അതിനെ 'കാളിശാസ്ത്ര'മെന്നു വിളിക്കാം. പോരേ?
'ഭ്രൂണശാസ്ത്രത്തെ പുറകോട്ടടിപ്പിക്കുകയാണ് ഹൈക്കല്‍ , കെട്ടിച്ചമച്ച ഭ്രൂണശാസ്ത്ര തത്ത്വം ചെയ്തതെന്ന്' എഴുതിയത് ഡി ബീര്‍ തന്നെയല്ലേ? അത് ഹൈക്കലിനെ വിശുദ്ധനാക്കിയതായാണു കാളിക്കു തോന്നിയതെങ്കില്‍ പിന്നെ ഞാനെന്തു പറഞ്ഞിട്ടും കാര്യമില്ല. പരിണാമവാദികളുടെ തട്ടിപ്പുകളെല്ലാം നിര്‍ലജ്ജം ന്യായീകരിക്കലാണല്ലോ കാളിയുള്‍പ്പെടെയുള്ള ബൂലോക 'പരിണാമികു'ളുടെ സ്ഥിരം പണി.ഭ്രൂണ ചിത്രങ്ങളില്‍ കൃത്രിമം കാട്ടി ഇല്ലാത്ത തത്ത്വം കെട്ടിച്ചമക്കലല്ല സിദ്ധാന്ത രൂപവത്കരണമെന്ന് സമ്മതിക്കണമെങ്കില്‍ അല്പമെങ്കിലും സത്യസന്ധത വേണമല്ലോ!
ജീവന്‍ പ്രകൃതിനിര്‍ധാരണത്തിലൂടെ ഉണ്ടായെന്ന പച്ചക്കള്ളം ഡാര്‍വിന്റെ വായില്‍ തിരുകിയ കാളിയാണ് "മറ്റുള്ളവര്‍ പറയാത്തതും ഉദേശിക്കാത്തതും അവരുടെ വായില്‍ തിരുകുക എന്നതാണു മറ്റുള്ളവര്‍ പറയാത്തതും ഉദേശിക്കാത്തതും അവരുടെ വായില്‍ തിരുകു"ന്നു എന്ന് മറ്റുള്ളവരെ ആക്ഷേപിക്കുന്നത്! നാണമില്ലാത്തവന്റെ ആസനത്തില്‍....

അതവിടെ നില്‍ക്കട്ടെ . മറ്റൊന്നു ചോദിക്കട്ടെ. ഹൈക്കല്‍ തട്ടിപ്പുവീരനാണെന്ന് ഡി ബീര്‍ ആക്ഷേപിച്ചെന്നു ഞാന്‍ പറഞ്ഞതായി പറഞ്ഞ മുകളിലെ എന്റെ വാക്യങ്ങള്‍ ഉദ്ധരിച്ച് കാളി എനിക്കു മറുപടി പറഞ്ഞപ്പോളാണല്ലോ "ഏണസ്റ്റ് ഹൈക്കല്‍ കൃത്രിമങ്ങള്‍ കാണിച്ച തട്ടിപ്പുവീരനാണെന്ന് ഒരു സൃഷ്ടിവാദി പറയുമ്പോഴേക്കും നിലപാടുമാറ്റാന്‍ ഞാന്‍ സത്യാന്വേഷിയൊന്നുമല്ല. "എന്നു കാളി എഴുതിയത്. അപ്പോള്‍ കാളി സൃഷ്ടിവാദി എന്നുദ്ദേശിച്ചത് ഡി ബീറിനെത്തന്നെയാണെന്നു തെളിഞ്ഞല്ലോ! ഇനിയും നിര്‍ത്താറായില്ലേ ഈ ഉരുണ്ടു കളി?

kaalidaasan said...

>>>>>>ബ്രിട്ടീഷ് ബയോളജിസ്റ്റായ സര്‍ ഡി ബീര്‍ 1971ല്‍ത്തന്നെ Embryos and Ancestors എന്ന കൃതിയെഴുതിയിരുന്നതുമാണ്. "എന്നാണ് ഞാനെഴുതിയത്. ഹൈക്കലിന്റെ തട്ടിപ്പെന്താണെന്നു മുകളിലെ എന്റെ കമന്റുകളിലൂടെ വ്യക്തമാക്കിയതുമാണ്. <<<<<

Embryos and Ancestors എന്ന പുസ്തകം, ബീര്‍ 1971 ല്‍ ആണെഴുതിയത് എന്നു പറയുന്നതിലെ തട്ടിപ്പേ ഹൈക്കലിന്റെ ചിത്രം വരയിലെ തട്ടിപ്പിലുമുള്ളു. താങ്കള്‍ അതിശയോക്തിപരമായി 1971 എന്നെഴുതി. ഹൈക്കല്‍ ചില ചിത്രങ്ങള്‍ അതിശയോക്തിപരമായി വരച്ചു.

ഹൈക്കല്‍ തട്ടിപ്പു വീരാനാണെന്ന് ഏതോ സൃഷ്ടിവാദി എഴുതി. ഹുസൈനത് ബീറിന്റെ തലയില്‍ വച്ചു. തമ്പ്രാനായ ഹുസൈന്‍ എഴുതിയത് തൊള്ളതൊടാതെ വിഴുങ്ങി അടിയാന്‍ ഛര്‍ദ്ദിക്കുന്നു. അതുകൊണ്ടാണ്, ബീര്‍ ആ പുസ്തകം എഴുതിയതെന്നാണെന്ന് അടിയാനറിയാതെ പോയത്. ഹുസൈനിലൂടെ മാത്രം  സത്യം അന്വേഷിച്ചാല്‍ ഇതുപോലെ ഇരിക്കും.

kaalidaasan said...

>>>>>>'ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെ'ന്നു പരിണാമവാദിയായ റിച്ചാഡ്സണ്‍ തന്നെ വിശേഷിപ്പിച്ച ഹൈക്കലിന്റെ ഭ്രൂണശാസ്ത്ര തട്ടിപ്പ് കാളിക്ക് ശാസ്ത്രമാണെങ്കില്‍ അതിനെ 'കാളിശാസ്ത്ര'മെന്നു വിളിക്കാം. പോരേ?<<<<<

'ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെ'ന്നു പരിണാമവാദിയായ റിച്ചാഡ്സണ്‍ വിശേഷിപ്പിച്ചു എന്ന്, , Nigel Hawkes എന്ന The Times ലേഖകന്‍ എഴുതിയതായി , സൃഷ്ടിവാദിയായ Russell Grigg ഒരു സൃഷ്ടിവാദസൈറ്റില്‍ എഴുതിയിട്ടുണ്ട്.

http://creation.com/fraud-rediscovered

ഹാരൂണ്‍ യാഹ്യ എന്ന സൃഷ്ടിവാദി അത് പകര്‍ത്തി. താങ്കളുടെ തമ്പ്രാനായ ഹുസൈനുമത് പകര്‍ത്തി. ഹദീസുപോലെയുള്ള ഈ നിവേദനപരമ്പരയാണു തമ്പ്രാന്റെ ജീവവായു. അപ്പോള്‍ അത് അടിമയുടേയും ജീവവായു.



M K Richardson എഴുതിയത് ഇവിടെ വായിക്കാം.

http://www.ncbi.nlm.nih.gov/pubmed/9278154

അതിലെ പ്രസക്തഭാഗങ്ങള്‍..

Embryos of different species of vertebrate share a common organisation and often look similar. Adult differences among species become more apparent through divergence at later stages. Some authors have suggested that members of most or all vertebrate clades pass through a virtually identical, conserved stage. This idea was promoted by Haeckel, and has recently been revived in the context of claims regarding the universality of developmental mechanisms. Thus embryonic resemblance at the tailbud stage has been linked with a conserved pattern of developmental gene expression - the zootype. Haeckel's drawings of the external morphology of various vertebrates remain the most comprehensive comparative data purporting to show a conserved stage. However, their accuracy has been questioned and only a narrow range of species was illustrated. In view of the current widespread interest in evolutionary developmental biology, and especially in the conservation of developmental mechanisms, re-examination of the extent of variation in vertebrate embryos is long overdue. We present here the first review of the external morphology of tailbud embryos, illustrated with original specimens from a wide range of vertebrate groups. We find that embryos at the tailbud stage - thought to correspond to a conserved stage - show variations in form due to allometry, heterochrony, and differences in body plan and somite number. These variations foreshadow important differences in adult body form. Contrary to recent claims that all vertebrate embryos pass through a stage when they are the same size, we find a greater than 10-fold variation in greatest length at the tailbud stage. Our survey seriously undermines the credibility of Haeckel's drawings, which depict not a conserved stage for vertebrates, but a stylised amniote embryo. In fact, the taxonomic level of greatest resemblance among vertebrate embryos is below the subphylum. The wide variation in morphology among vertebrate embryos is difficult to reconcile with the idea of a phyogenetically-conserved tailbud stage, and suggests that at least some developmental mechanisms are not highly constrained by the zootype. Our study also highlights the dangers of drawing general conclusions about vertebrate development from studies of gene expression in a small number of laboratory species.

Ernst Haeckel ചിത്രങ്ങളില്‍ വരച്ചതുപോലെ സാമ്യത ഭ്രൂണങ്ങള്‍ തമ്മിലില്ല, എന്ന് MK Richardson എഴുതിയത്, ഭ്രൂണങ്ങള്‍ തമ്മില്‍ ഒരു സാമ്യതയുമില്ല എന്നാണു തമ്പ്രാന്‍ മനസിലാക്കിയത്. അപ്പോള്‍ പിന്നെ അടിമ മറിച്ചെങ്ങനെ മനസിലാക്കും.

ബാലകൃഷ്ണ പിള്ള ഒരഴിമതി നടത്തി ജയിലിലായെന്നു പറഞ്ഞാല്‍, അദ്ദേഹം ചെയ്തതൊക്കെ അഴിമതി ആണെന്നു പറയുന്ന ഹുസൈന്റെ "ഗൌളിശാസ്ത്രം" പിന്തുടരുന്ന താങ്കള്‍ക്ക് ഞാന്‍ എഴുതിയതിനെ ഏത് പേരിട്ടും വിളിക്കാം.

kaalidaasan said...

>>>>>>പരിണാമവാദികളുടെ തട്ടിപ്പുകളെല്ലാം നിര്‍ലജ്ജം ന്യായീകരിക്കലാണല്ലോ കാളിയുള്‍പ്പെടെയുള്ള ബൂലോക 'പരിണാമികു'ളുടെ സ്ഥിരം പണി.ഭ്രൂണ ചിത്രങ്ങളില്‍ കൃത്രിമം കാട്ടി ഇല്ലാത്ത തത്ത്വം കെട്ടിച്ചമക്കലല്ല സിദ്ധാന്ത രൂപവത്കരണമെന്ന് സമ്മതിക്കണമെങ്കില്‍ അല്പമെങ്കിലും സത്യസന്ധത വേണമല്ലോ!<<<<<

പരിണാമവാദികളുടെ തട്ടിപ്പുകളൊക്കെ തട്ടിപ്പുകളെന്ന് മനസിലാക്കി അതിനെ തള്ളിപ്പറയുകയാണു ശാസ്ത്രം  ചെയ്യുക. Ernst Haeckel അതിശയോക്തിപരമായാണു ചില ചിത്രങ്ങള്‍ വരച്ചതെന്നറിഞ്ഞപ്പോള്‍ അതിനെയും തള്ളിക്കളഞ്ഞു. എന്നു കരുതി Ernst Haeckel നെ അപ്പാടെ തള്ളിക്കളയുകയല്ല. അദ്ദേഹം പറഞ്ഞ ഭ്രൂണങ്ങള്‍ തമ്മിലുള്ള സാമ്യത ആരും തള്ളിക്കളഞ്ഞിട്ടില്ല. അദ്ദേഹം അതിശയോക്തിപരമായി പറഞ്ഞ എല്ലാ ജീവികളുടെയും ഭ്രൂണങ്ങള്‍ പരിണാമത്തിലെ പടികള്‍ താണ്ടുന്നു എന്ന അഭിപ്രായം, ആണു തള്ളിക്കളഞ്ഞത്.

പല പരിണാമ ശാസ്ത്രജ്ഞരുടെയും ഇതുപോലെയുള്ള അഭിപ്രായങ്ങള്‍ ശാസ്ത്രം തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതുപോലെ തള്ളിക്കളഞ്ഞ കച്ചിത്തുരുമ്പുകളാണ്,. പരിണാമം ഖണ്ഡിക്കാനിറങ്ങിയ തങ്കളുടെ തമ്പ്രാന്റെ തുറുപ്പു ചീട്ട്.

കാള്‍ പോപ്പര്‍ സ്വയം തിരുത്തിയ പഴയ നിലപാടാണിപ്പോഴും തമ്പ്രാന്റെ ജീവവായു. അതുപോലെ Ernst Haeckel ലും തന്റെ പഴയ ചിത്രങ്ങള്‍ മാറ്റിവരച്ചാണു പുസ്തകത്തിന്റെ പിന്നീടു വന്ന എഡിഷനുകള്‍ പ്രസിദ്ധീകരിച്ചത്. ഖണ്ഡസ്വാമി ഇതേക്കുറിച്ചൊന്നും കേട്ടിട്ടില്ല. സ്വാമി കേള്‍ക്കാത്തതുകൊണ്ട് ശിഷ്യനും കേട്ടില്ല.

Ernst Haeckel ന്റെ manipulate ചെയ്ത ചിത്രങ്ങളെ, പരിണാമ ശാസ്ത്രമോ ഞാനോ ന്യായീകരിക്കുന്നില്ല ഉണ്ടെന്നത് താങ്കളുടെ സ്ഥിരമായുള്ള തോന്നലാണ്. പക്ഷെ അദ്ദേഹം ശാസ്ത്രത്തിനു നല്‍കിയ സംഭാവനകളെ തള്ളിക്കളയുന്നുമില്ല. സ്വന്തമായി ഗവേഷണം നടത്തി അദ്ദേഹം  42 പുസ്തകങ്ങളെഴുതിയിട്ടുണ്ട്. താങ്കളുടെ തമ്പ്രാന്‍  സൃഷ്ടിവാദികളുടെ പുസ്തകങ്ങളും വെബ് സൈറ്റുകളും വായിച്ച് പകര്‍ത്തിയെഴുതിയ 3 പുസ്തകം പോലെ അല്ല. പരിണാമത്തെ ശക്തമായി ന്യായീകരിക്കുന്ന പരിണാമവാദികളുടെ ലേഖനങ്ങളിലെ ചിലതൊക്കെ cherry picking നടത്തി ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിച്ച് ഞാനും കണ്ടിച്ചേ എന്ന് മുക്രയിടുന്നതുപോലെയല്ല Ernst Haeckel എഴുതിയ 42 പുസ്തകങ്ങള്‍.

kaalidaasan said...

>>>>>>'ഭ്രൂണശാസ്ത്രത്തെ പുറകോട്ടടിപ്പിക്കുകയാണ് ഹൈക്കല്‍ , കെട്ടിച്ചമച്ച ഭ്രൂണശാസ്ത്ര തത്ത്വം ചെയ്തതെന്ന്' എഴുതിയത് ഡി ബീര്‍ തന്നെയല്ലേ? അത് ഹൈക്കലിനെ വിശുദ്ധനാക്കിയതായാണു കാളിക്കു തോന്നിയതെങ്കില്‍ പിന്നെ ഞാനെന്തു പറഞ്ഞിട്ടും കാര്യമില്ല. <<<<<

കെട്ടിച്ചമച്ച ഒരു ഭ്രൂണശാസ്ത്ര തത്വം, തള്ളിക്കളഞ്ഞു എന്നതിന്റെ അര്‍ത്ഥം Ernst_Haeckel ന്റെ സംഭവനകളെ അപ്പാടെ തള്ളിക്കളഞ്ഞു എന്നല്ല.

ഏതോ ഒരു സൃഷ്ടിവാദി എഴുതി വച്ച ഈ വിഷയത്തിലെ ഒരു വശം മാത്രമേ ഹുസൈന്‍ കണ്ടുള്ളു. അടിയാനും അത് മാത്രമേ കണ്ടുള്ളു. ഹുസൈന്‍ ഇതിലെ തന്റെ അജണ്ടാക്കാവശ്യമുള്ള പൊട്ടും പൊടിയും  മാത്രം cherry picking നടത്തി. അതൊക്കെ അപ്പാടെ വിഴുങ്ങിയ അടിയാനതൊക്കെ ഇവിടെ ഛര്‍ദ്ദിക്കുന്നു. ഇതൊക്കെ സ്വന്തമായി എഴുതാനുള്ള അറിവു താങ്കള്‍ക്കുണ്ടോ അന്വേഷീ?


തമ്പ്രാനും അടിയാനും കാണാതെ പോയ, ഈ വിഷയത്തിലെ മറ്റ് ചില കാര്യങ്ങള്‍, ഈ ലേഖനത്തില്‍ വായിക്കാം.

http://en.wikipedia.org/wiki/Ernst_Haeckel

In 1891 Haeckel made the excuse that this "extremely rash foolishness" had occurred in undue haste but was "bona fide", and since repetition of incidental details was obvious on close inspection, it is unlikely to have been intentional deception.

The revised 1870 second edition of 1,500 copies attracted more attention, being quickly followed by further revised editions with larger print runs as the book became a prominent part of the optimistic, nationalist, anticlerical "culture of progress" in Otto von Bismarck's new German Empire. The similarity of early vertebrate embryos became common knowledge, and the illustrations were praised by experts such as Michael Foster of the University of Cambridge. In the introduction to his 1871 The Descent of Man, and Selection in Relation to Sex, Darwin gave particular praise to Haeckel, writing that if Natürliche Schöpfungsgeschichte "had appeared before my essay had been written, I should probably never have completed it." The first chapter included an illustration: "As some of my readers may never have seen a drawing of an embryo, I have given one of man and another of a dog, at about the same early stage of development, carefully copied from two works of undoubted accuracy" with a footnote citing the sources and noting that "Häckel has also given analogous drawings in his Schöpfungsgeschichte." The fifth edition of Haeckel's book appeared in 1874, with its frontispiece a heroic portrait of Haeckel himself, replacing the previous controversial image of the heads of apes and humans.

Though Haeckel's views had attracted continuing controversy, there had been little dispute about the embryos and he had many expert supporters, but Wilhelm His now revived the earlier criticisms and introduced new attacks on the 1874 illustrations.

While it has been widely claimed that Haeckel was charged with fraud by five professors and convicted by a university court at Jena, there does not appear to be an independently verifiable source for this claim. Recent analyses (Richardson 1998, Richardson and Keuck 2002) have found that some of the criticisms of Haeckel's embryo drawings were legitimate, but others were unfounded. There were multiple versions of the embryo drawings, and Haeckel rejected the claims of fraud. It was later said that "there is evidence of sleight of hand" on both sides of the feud between Haeckel and Wilhelm His. Robert J. Richards, in a paper published in 2008, defends the case for Haeckel, shedding doubt against the fraud accusations with base on the material used for comparison and what Haeckel could access at the time. The controversy involves several different issues.

സത്യാന്വേഷി said...

>>Embryos and Ancestors എന്ന പുസ്തകം, ബീര്‍ 1971 ല്‍ ആണെഴുതിയത് എന്നു പറയുന്നതിലെ തട്ടിപ്പേ ഹൈക്കലിന്റെ ചിത്രം വരയിലെ തട്ടിപ്പിലുമുള്ളു. താങ്കള്‍ അതിശയോക്തിപരമായി 1971 എന്നെഴുതി.<<<
എന്റമ്മോ ഫയങ്കരം തന്നെ ഈ "അതിശയോക്തിപരം"!
1971ല്‍ ഇറങ്ങിയ ഏതെങ്കിലും പുസ്തകം 1930ലാണിറങ്ങിയത് എന്നു പറഞ്ഞിരുന്നെങ്കില്‍ അതിനെ അതിശയോക്തിപരം എന്നു പറയാം. ഇത് 1930 ലിറങ്ങിയ ഒരു പുസ്തകത്തിന്റെ 1971ലെ പതിപ്പിനെ പരാമര്‍ശിച്ചത് "അതിശയോക്തിപരം" എന്നു പറയുന്ന ഇയാളേതു കോത്താഴത്തുകാരനാണ്?

സത്യാന്വേഷി said...

>>>'ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെ'ന്നു പരിണാമവാദിയായ റിച്ചാഡ്സണ്‍ വിശേഷിപ്പിച്ചു എന്ന്, , Nigel Hawkes എന്ന The Times ലേഖകന്‍ എഴുതിയതായി , സൃഷ്ടിവാദിയായ Russell Grigg ഒരു സൃഷ്ടിവാദസൈറ്റില്‍ എഴുതിയിട്ടുണ്ട്.<<<

ഏണസ്റ്റ് ഹൈക്കല്‍ ഭ്രൂണ ചിത്രീകരണത്തില്‍ കൃത്രിമം കാട്ടി തന്റെ വ്യാജ സിദ്ധാന്തം തെളിയിക്കാന്‍ ശ്രമിച്ചത് അക്കാലത്തെ ശാസ്ത്രജ്ഞന്മാര്‍ തന്നെ തുറന്നു കാട്ടിയിരുന്നു. റിച്ചാഡ്സണെപ്പോലുള്ള ഇക്കാലത്തെ പരിണാമവാദികളായ ശാസ്ത്രജ്ഞര്‍ ഈ സംഭവം വീണ്ടും അന്വേഷിച്ച് തട്ടിപ്പുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതേപ്പറ്റി മറ്റൊന്നും പറയാനാകാതെ വന്ന കാളി ഹൈക്കലിന്റെ തട്ടിപ്പുകള്‍ ടൈം ലേഖകനും സൃഷ്ടിവാദികളും പരാമര്‍ശിക്കുന്നതില്‍ കുണ്ഠിതപ്പെട്ടിട്ട് വല്ല കാര്യോമുണ്ടോ തട്ടിപ്പുവീരനായ ഹൈക്കലിനെ സംരക്ഷിക്കാന്‍ ബൂലോക നുണയനും സകലമാന തട്ടിപ്പുകാരുടെയും സംരക്ഷകനുമായ കാളി പെടാപ്പാടു പെടുമ്പോള്‍ ഹൈക്കലെന്ന വ്യാജനെ തുറന്നുകാട്ടാനുള്ള അവസരം സൃഷ്ടിവാദികള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അസ്വാഭാവികമായിട്ടു വല്ലതുമുണ്ടോ. വ്യാജന്മാര്‍ ഹൈക്കലിന്റെ ഭാഗത്തും ശാസ്ത്രബോധമുള്ളവരും സത്യസന്ധരും എതിര്‍പക്ഷത്തും നിലയുറപ്പിക്കും. വ്യാജന്മാരുടെ നേതാവായ കാളിയുടെ വിറളികണ്ട് നിഷ്പക്ഷരായ വായനക്കാര്‍ ഊറിച്ചിരിക്കും.
കാളി തന്നെ ഹാജരാക്കിയ റിച്ചാഡ്സന്റെ വാക്യം നോക്കൂ. "our survey seriosly undermines the credibilty of Haecjel's drawings"
പ്രകൃതി നിര്‍ധാരണം വഴി ജീവനുണ്ടായെന്ന നുണ ആചാര്യനായ ഡാര്‍വിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പോലും മടിക്കാത്ത വിശ്വാസ്യത അശേഷമില്ലാത്ത കാളി മറ്റൊരു തട്ടിപ്പുവീരനെ നീതിമത്കരിക്കുന്നതില്‍ ഒട്ടും അദ്ഭുതത്തിനവകാശമില്ല. പരിണാമ വിദഗ്ധര്‍ വരെ ഗൌരവകരമായ തോതില്‍ വിശ്വാസ്യതയില്ലാത്തയാള്‍ എന്നു വിശേഷിപ്പിച്ച ഹൈക്കലിനെ വാഴ്ത്തുന്ന കാളിയുടെ വിശ്വാസ്യത വായനക്കാര്‍ തീരുമാനിക്കട്ടെ.ഗുരുതരമായ വിധത്തില്‍ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട, പരിണാമവാദികള്‍ തന്നെ വ്യാജ സിദ്ധാന്തം കെട്ടിച്ചമച്ചയാള്‍ എന്നു മുദ്ര കുത്തിയ തട്ടിപ്പുവീരനായ ഹൈക്കലിനെ നീതിമത്കരിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്ന കാളിയുടെ കള്ള ശാസ്ത്ര സംസ്കാരവുമായി സംവാദം തുടരുന്നതില്‍ അര്‍ഥമില്ല.സിദ്ധാന്തത്തേക്കാള്‍ വില വിശ്വാസ്യതക്കാണെന്ന യാഥാര്‍ഥ്യം പോലും മനസ്സിലാക്കിയിട്ടില്ലാത്ത തട്ടിപ്പുമനസ്ഥിതിക്കാരനോട് ഇനി സംവാദത്തിനു നില്‍ക്കണമെങ്കില്‍ യുക്തിവാദികളോ കാളിയാരാധകരോ അല്ലാത്ത(ഹുസൈന്റെ പക്ഷത്തുള്ളവരും വേണ്ട) ഏതെങ്കിലും വായനക്കാരന്‍ ഈ സംവാദത്തില്‍ എന്റെ നിലപാടും കാളിയുടേതും താരതമ്യം ചെയ്ത് ആരു പറയുന്നതിലാണു ശരിയെന്നു പറയട്ടെ.

സത്യാന്വേഷി said...

>>ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നെ'ന്നു പരിണാമവാദിയായ റിച്ചാഡ്സണ്‍ വിശേഷിപ്പിച്ചു എന്ന്, , Nigel Hawkes എന്ന The Times ലേഖകന്‍ എഴുതിയതായി , സൃഷ്ടിവാദിയായ Russell Grigg ഒരു സൃഷ്ടിവാദസൈറ്റില്‍ എഴുതിയിട്ടുണ്ട്.<<<

ഏണസ്റ്റ് ഹൈക്കല്‍ ഭ്രൂണ ചിത്രീകരണത്തില്‍ കൃത്രിമം കാട്ടി തന്റെ വ്യാജ സിദ്ധാന്തം തെളിയിക്കാന്‍ ശ്രമിച്ചത് അക്കാലത്തെ ശാസ്ത്രജ്ഞന്മാര്‍ തന്നെ തുറന്നു കാട്ടിയിരുന്നു. റിച്ചാഡ്സണെപ്പോലുള്ള ഇക്കാലത്തെ പരിണാമവാദികളായ ശാസ്ത്രജ്ഞര്‍ ഈ സംഭവം വീണ്ടും അന്വേഷിച്ച് തട്ടിപ്പുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതേപ്പറ്റി മറ്റൊന്നും പറയാനാകാതെ വന്ന കാളി ഹൈക്കലിന്റെ തട്ടിപ്പുകള്‍ ടൈം ലേഖകനും സൃഷ്ടിവാദികളും പരാമര്‍ശിക്കുന്നതില്‍ കുണ്ഠിതപ്പെട്ടിട്ടു വല്ല കാര്യോമുണ്ടോ തട്ടിപ്പുവീരനായ ഹൈക്കലിനെ സംരക്ഷിക്കാന്‍ ബൂലോക നുണയനും സകലമാന തട്ടിപ്പുകാരുടെയും സംരക്ഷകനുമായ കാളി പെടാപ്പാടു പെടുമ്പോള്‍ ഹൈക്കലെന്ന വ്യാജനെ തുറന്നുകാട്ടാനുള്ള അവസരം സൃഷ്ടിവാദികള്‍ ഉപയോഗപ്പെടുത്തുന്നതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല.

സത്യാന്വേഷി said...

>>>കെട്ടിച്ചമച്ച ഒരു ഭ്രൂണശാസ്ത്ര തത്വം, തള്ളിക്കളഞ്ഞു എന്നതിന്റെ അര്‍ത്ഥം Ernst_Haeckel ന്റെ സംഭവനകളെ അപ്പാടെ തള്ളിക്കളഞ്ഞു എന്നല്ല.<<<

കാളി തന്നെ ഹാജരാക്കിയ റിച്ചാഡ്സന്റെ വാക്യം നോക്കൂ. "our survey seriosly undermines the credibilty of Haecjel's drawings"
ഗുരുതരമായ വിധത്തില്‍ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട, പരിണാമവാദികള്‍ തന്നെ 'വ്യാജ സിദ്ധാന്തം കെട്ടിച്ചമച്ചയാള്‍ ' എന്നു മുദ്ര കുത്തിയ തട്ടിപ്പുവീരനായ ഹൈക്കലിനെ നീതിമത്കരിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്ന കാളിയുടെ കള്ള ശാസ്ത്ര 'സംസ്കാരവു'മായി സംവാദം തുടരുന്നതില്‍ അര്‍ഥമില്ലെന്നറിയാം. പ്രകൃതി നിര്‍ധാരണം വഴി ജീവനുണ്ടായെന്ന നുണ ആചാര്യനായ ഡാര്‍വിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പോലും മടിക്കാത്ത വിശ്വാസ്യത അശേഷമില്ലാത്ത കാളി മറ്റൊരു തട്ടിപ്പുവീരനെ നീതിമത്കരിക്കുന്നതില്‍ ഒട്ടും അദ്ഭുതത്തിനവകാശമില്ല. പരിണാമ വിദഗ്ധര്‍ വരെ ഗൌരവകരമായ തോതില്‍ വിശ്വാസ്യതയില്ലാത്തയാള്‍ എന്നു വിശേഷിപ്പിച്ച ഹൈക്കലിനെ വാഴ്ത്തുന്ന കാളിയുടെ വിശ്വാസ്യത വായനക്കാര്‍ തീരുമാനിക്കട്ടെ. സിദ്ധാന്തത്തേക്കാള്‍ വില വിശ്വാസ്യതക്കാണെന്ന യാഥാര്‍ഥ്യം പോലും മനസ്സിലാക്കിയിട്ടില്ലാത്ത തട്ടിപ്പുമനസ്ഥിതിക്കാരനോട് ഇനി സംവാദത്തിനു നില്‍ക്കണമെങ്കില്‍ യുക്തിവാദികളോ കാളിയാരാധകരോ അല്ലാത്ത(ഹുസൈന്റെ പക്ഷത്തുള്ളവരും വേണ്ട) ഏതെങ്കിലും വായനക്കാരന്‍ ഈ സംവാദത്തില്‍ എന്റെ നിലപാടും കാളിയുടേതും താരതമ്യം ചെയ്ത് ആരു പറയുന്നതിലാണു ശരിയെന്നു പറയട്ടെ.